വെർച്വൽ ക്യൂ ബുക്കിംഗിന് അയ്യപ്പസേവാ സംഘവും
വെർച്വൽ ക്യൂ ബുക്കിംഗിന് അയ്യപ്പസേവാ സംഘവും
Monday, October 21, 2024 1:54 AM IST
കണ്ണൂർ: വരുന്ന ശബരിമല സീസണിൽ അയ്യപ്പഭക്തർക്കു ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിംഗിനു സഹായം നല്കുന്നതിനായി അഖിലഭാരത അയ്യപ്പസേവാ സംഘം തീരുമാനിച്ചു. സീസണിൽ സംസ്ഥാനത്ത് നടക്കുന്ന സംഘത്തിന്‍റെ മുഴുവൻ ക്യാമ്പുകളിലും ഇതിനു സൗകര്യമൊരുക്കും. സംസ്ഥാനത്ത് തെരഞ്ഞെടുത്ത ഓഫീസുകൾക്ക് പുറമേയാണിത്.

വെർച്വൽ ക്യൂ ബുക്കിംഗ് 80,000വും സ്പോട്ട് ബുക്കിംഗ് 20,000വും ആയി നിജപ്പെടുത്തണമെന്നും അഖിലഭാരത അയ്യപ്പസേവാ സംഘത്തിന്‍റെ ദേശീയ വാർഷിക പൊതുയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

എരുമേലി, ചെങ്ങന്നൂർ, പന്തളം, കണ്ണൂർ തുടങ്ങി സംസ്ഥാനത്തെ സംഘത്തിന്‍റെ ക്യാമ്പുകളിൽ അന്നദാനവും അയ്യപ്പന്മാർക്ക് വിരി വയ്ക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.
ഇതരസംസ്ഥാന ഭക്തരെ സഹായിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന-ദേശീയ പാതകളിലെ മുഴുവൻ ദിശാബോർഡുകളും വൃത്തിയാക്കാനും, ദേവസ്വം അനുവദിക്കുമെങ്കിൽ ശബരിമലയിൽ പ്രതിദിനം 500 വോളന്‍റിയേഴ്സിനെ വിട്ടുനൽകാനും തീരുമാനിച്ചു.

അയ്യപ്പഭക്തർക്ക് സുഗമമായ ദർശനം ലഭ്യമാക്കുന്നതിനു വേണ്ട നടപടികൾ ദേവസ്വം ബോർഡും സർക്കാരും കൈക്കൊള്ളണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുൻ വർഷങ്ങളിലേതുപോലെ അയ്യപ്പസേവാ സംഘത്തിന്‍റെ എല്ലാ സേവന പ്രവർത്തനങ്ങളും മണ്ഡല മകരവിളക്ക് കാലത്ത് സന്നിധാനത്തും പമ്പയിലും നടത്തും.


കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു.
സംഘടനയുടെ പുതിയ ദേശീയ ഭാരവാഹികളായി എം. രാജഗോപാലൻ നായർ -പ്രസിഡന്‍റ് , കൊയ്യം ജനാർദനൻ -ജനറൽ സെക്രട്ടറി, കൊച്ചുകൃഷ്ണൻ -ട്രഷറർ, ആർ. മുത്തുകുമാർ, ജയകുമാർ തിരുനക്കര, വേണു പഞ്ചവടി, ഷിബുകുമാർ, ചന്ദ്രൻ നെന്മാറ - വൈസ് പ്രസിഡന്‍റുമാർ, വി.വി. മുരളീധരൻ, ബാലഗണേഷ് സ്വാമി , തടത്താവിള രാധാകൃഷ്ണൻ, നാരായണ പ്രസാദ് -സെക്രട്ടറിമാർ, എക്സിക്യൂട്ടീവ് നോമിനികളായി സി.എം. സലിമോൻ, ടി.കെ. പ്രസാദ് എന്നിവരെയും തെരഞ്ഞെടുത്തു. 51 അംഗ ഭരണസമിതിയും നിലവിൽ വന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.