സംഗീതനിശയ്ക്കിടെ മോഷണം : പ്രതികളിലേക്ക് പോലീസ് എത്തിയത് കൃത്യമായ ആസൂത്രണത്തിലൂടെ
സംഗീതനിശയ്ക്കിടെ മോഷണം : പ്രതികളിലേക്ക് പോലീസ് എത്തിയത്  കൃത്യമായ ആസൂത്രണത്തിലൂടെ
Monday, October 21, 2024 1:33 AM IST
കൊച്ചി: കൊച്ചിയിലെ സംഗീതനിശയിൽ മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ കൃത്യമായ ആസൂത്രണത്തോടെയുള്ള മോഷണത്തിനുശേഷം സംസ്ഥാനം വിട്ട പ്രതികളെ അതിനേക്കാള്‍ ആസൂത്രിതമായാണ് പോലീസ് പിടികൂടിയത്. മോഷണം പോയ ഐഫോണില്‍ നിന്നുള്ള സിഗ്‌നല്‍ ആണ് പോലീസിന് ലഭിച്ച ആദ്യ സൂചന. ഈ അന്വേഷണം എത്തിച്ചേര്‍ന്നത് ഡല്‍ഹിയിലും മുംബൈ താനെയിലുമാണ്.

ഏഴിന് രാവിലെ നെടുമ്പാശേരി സിഗ്‌നല്‍ കാണിച്ച ഐ ഫോണ്‍ വൈകാതെ മുംബൈ ലൊക്കേഷന്‍ കാണിച്ചതോടെ മോഷ്ടാക്കൾ സംസ്ഥാനം വിട്ടതായി പോലീസ് ഉറപ്പിച്ചു. ഇതോടെ പരിപാടിക്കെത്തിയവരുടെയും അന്ന് ട്രെയിന്‍, വിമാനമാര്‍ഗം കൊച്ചിയില്‍ എത്തിയവരുടെയും വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നു.

ഇതിനിടെ അലന്‍ വാക്കറുടെ ഷോയില്‍ നേരത്തേ സമാന മോഷണം കളവുപോയ ഒരു ഐ ഫോണിന്‍റെ ലൊക്കേഷന്‍ ഡല്‍ഹി ചോര്‍ബസാര്‍ മേഖലയിലും ചാന്ദിനിചൗക്കിലും തെളിഞ്ഞു. ഇവിടെ നടത്തിയ അന്വേഷണത്തില്‍ അതിക് ഉര്‍ റഹ്മാന്‍റെയും വാസിമിന്‍റെയും വിവരം ലഭിച്ചു. ഇവര്‍ ദരിയാഗഞ്ചിലുണ്ടെന്ന് കണ്ടെത്തി. ഇവര്‍ കൊച്ചിയില്‍ എത്തിയെന്ന് ഉറപ്പായതോടെ അറസ്റ്റ് ചെയ്തു.


പ്രതികളുടെ താമസസ്ഥലത്തുനിന്ന് 20 മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. മുംബൈയിലെത്തിയ മറ്റൊരു അന്വേഷണ സംഘത്തിന് ശ്യാം ബെരന്‍വപാളിന്‍റെ ലൊക്കേഷന്‍ കിട്ടി. തുടര്‍ന്ന് താനെയിലെ ഒരു കേന്ദ്രത്തില്‍ നിന്ന് ശ്യാമിനെയും സണ്ണി ബോലയെയും പിടികൂടുകയായിരുന്നു.

എസ്‌ഐമാരായ ബിജു ജോണ്‍, അനൂപ്, എഎസ്‌ഐ ഷാജി, സിപിഒ രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് മുംബൈയില്‍ നിന്നുള്ള പ്രതികളെ പിടികൂടിയത്.

ഡല്‍ഹിയില്‍ നിന്നുള്ള പ്രതികളെ വലയിലാക്കിയത്, മുളവുകാട് ഇന്‍സ്‌പെക്ടര്‍ ശ്യാം കുമാര്‍, എസ്‌ഐ തോമസ്, എഎസ്‌ഐ ഗോപകുമാര്‍ എസ്‌സിപിഒമാരായ ദിലീപ്കുമാര്‍, ശബരീനാഥ്, വിപിന്‍, സിപിഒമാരായ ലിബിന്‍രാജ്, അരുണ്‍ ജോഷി എന്നിവരുടെ സംഘവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.