അന്വേഷണം നീളുന്നു; ആഭ്യന്തര വകുപ്പിന് അതൃപ്തി
അന്വേഷണം നീളുന്നു;  ആഭ്യന്തര വകുപ്പിന് അതൃപ്തി
Monday, September 23, 2024 4:51 AM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു ജോലിക്കു പോയ പോലീസ് ഉദ്യോഗസ്ഥരിൽ നിന്നു തോക്കും തിരകളും നഷ്ടമായ സംഭവത്തിൽ അന്വേഷണം നീളുന്നതിൽ ആഭ്യന്തര വകുപ്പിന് അതൃപ്തി.

കഴിഞ്ഞ വർഷം നടന്ന രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു സുരക്ഷയ്ക്കായി പോയ കേരള പോലീസിന്‍റെ ഭാഗമായ ഇന്ത്യ റിസർവ് ബറ്റാലിയനിലെ ഉദ്യോഗസ്ഥരുടെ കൈവശമുണ്ടായിരുന്ന 9 എംഎം പിസ്റ്റളും 20 ഉണ്ടകളുമാണു ട്രെയിൻ യാത്രയ്ക്കിടെ കാണാതായത്.

ട്രെയിനിലെ മദ്യപാനവും ആയുധം സുക്ഷിക്കുന്നതിൽ വരുത്തിയ വീഴ്ചയും കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനും മുതിർന്ന ഉദ്യോഗസ്ഥർക്കുമുണ്ടായ വീഴ്ചയും അടക്കം പരിശോധിച്ചു റിപ്പോർട്ട് നൽകാൻ കഴിഞ്ഞ ഡിസംബറിൽ തൃശൂർ റേഞ്ച് ഡിഐജിയായ അജിതാബീഗത്തെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, കമൻഡാന്‍റും ഡെപ്യൂട്ടി, അസിസന്‍റ് കമൻഡാന്‍റുമാരും ഇൻസ്പെക‌്ടർമാരും ആരോപണ വിധേയരായ അന്വേഷണം ഇഴയുകയായിരുന്നു. ഇതിനിടെ തൃശൂർ റേഞ്ച് ഡിഐജിയുടെ ചുമതലയിൽനിന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി സ്ഥാനത്തേക്ക് അജിതാബീഗത്തെ മാറ്റി നിയമിച്ചു.

എന്നാൽ, തോക്കും തിരകളും നഷ്ടമായ സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് അജിതാബീഗം തന്നെ തയാറാക്കാൻ നിർദേശിച്ച് ആഭ്യന്തര വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കി. പോലീസുകാർക്കെതിരേയുള്ള അന്വേഷണ റിപ്പോർട്ടുകൾ വൈകുന്നതിലും ആഭ്യന്തര വകുപ്പിന് അതൃപ്തിയുണ്ട്.

സംഭവവുമായി ബന്ധപ്പെട്ടു ട്രെയിനിൽ വച്ച് മദ്യപിച്ച് ബഹളമുണ്ടാക്കിയ പോലീസ് സംഘം സേനാ അച്ചടക്കത്തിന്‍റെ സകല സീമകളും ലംഘിച്ചുവെന്നാണ് ആഭ്യന്തര വകുപ്പിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ഇതേ തുടർന്നാണ് വകുപ്പുതല വിശദ അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവി ശിപാർശ ചെയ്തത്.


ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലും അജിതാ ബീഗം അംഗമാണ്. തിരക്കിനിടയിൽ വേണം ഇത്തരം കേസുമായി ബന്ധപ്പെട്ട മൊഴിയെടുക്കൽ അടക്കം പൂർത്തിയാക്കേണ്ടത്. തോക്കും തിരകളും നഷ്ടമായ ബറ്റാലിയന്‍റെ അന്നത്തെ ചുമതല എഡിജിപി എം.ആർ. അജിത് കുമാറിനായിരുന്നു.

ക്യാന്പിലെ ഒരു എഎസ്ഐയുടെ പക്കൽനിന്നാണ് തോക്ക് നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. മേൽനോട്ട ചുമതലയുള്ള കമൻഡാന്‍റ്, ഡെപ്യൂട്ടി കമൻഡാന്‍റ്, അസിസ്റ്റന്‍റ് കമൻഡാന്‍റ് എന്നിവർക്കെതിരേയും ആഭ്യന്തര വകുപ്പിന്‍റെ പ്രാഥമിക റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇവരുടെ കൃത്യവിലോപം സേനയുടെ അച്ചടക്കം തകർക്കുന്ന നടപടി ആണെന്നും ചൂണ്ടിക്കാട്ടുന്നു. ഏതൊക്കെ ഉദ്യോഗസ്ഥരാണ് ആയുധം കൈവശം സൂക്ഷിച്ചിരുന്നതെന്ന പ്രാഥമിക വിവരം പോലും മേലുദ്യോഗസ്ഥരുടെ പക്കൽ ഉണ്ടായിരുന്നില്ലെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുമുണ്ടായിരുന്നു. ഇതെല്ലാമാണ് വകുപ്പുതലത്തിൽ വിശദമായി അന്വേഷിച്ചു റിപ്പോർട്ട് ചെയ്യേണ്ടത്.

മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി പൂർത്തിയാക്കി രാജസ്ഥാനിൽ ചുമതല ഏറ്റെടുക്കാനുള്ള യാത്രയ്ക്കിടയിലാണ് തോക്കും തിരകളും നഷ്ടമായത്. സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള സ്പെഷൽ ട്രെയിനിൽനിന്നാണ് ഇവ നഷ്ടമായത്.

ഒരു പോലീസുകാരൻ തോക്കും തിരകളും അടങ്ങിയ ബാഗ് ട്രെയിനിൽനിന്ന് എടുത്തു പുറത്തേക്ക് എറിഞ്ഞുവെന്ന മൊഴി സംഭവത്തിന്‍റെ ദുരൂഹത വർധിപ്പിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.