റോബോട്ടിക് ഫയർ ഫൈറ്റിംഗ് സംവിധാനം ലഭ്യമാക്കും: മുഖ്യമന്ത്രി
റോബോട്ടിക് ഫയർ ഫൈറ്റിംഗ് സംവിധാനം  ലഭ്യമാക്കും: മുഖ്യമന്ത്രി
Monday, September 23, 2024 1:30 AM IST
തൃശൂർ: അഗ്നിരക്ഷാ വകുപ്പിനു കീഴിലാരംഭിച്ച സിവിൽ ഡിഫൻസ് ഫോഴ്സിൽ കൂടുതൽപേരെ അംഗങ്ങളാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാദമിയിൽ പരിശീലനം പൂർത്തീകരിച്ച 315 ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ദുരന്ത മേഖലകളിൽ സിവിൽ ഡിഫൻസ് വോളൻഡിയർമാരുടെ പ്രവർത്തനം മാതൃകാപരമാണ്. ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത 6,200 പേർ പരിശീലനം പൂർത്തിയാക്കി. ഇവരിൽ നിന്നു തെരഞ്ഞെടുക്കുന്ന 1,000 പേർക്ക് പ്രഫഷണൽ പരിശീലനം നൽകുന്നത് ആലോചനയിലാണ്. രണ്ടാംഘട്ടമായി തിരഞ്ഞെടുത്ത 3,300 പേർക്ക് പ്രത്യേകപരിശീലനവും നൽകുന്നു.

10,000 പേരെ സംസ്ഥാനത്തിന്‍റെ വിവിധഭാഗങ്ങളിലായി വിന്യസിക്കുകയാണ് ലക്ഷ്യം. ഇവർക്കായി ഗം ബൂട്ട്, ഹെൽമെറ്റ് തുടങ്ങിയ വ്യക്തിസുരക്ഷാ ഉപകരണങ്ങളും, ആംബുലൻസ്, എംഇവി വാഹനങ്ങളും, ആശയവിനിമയത്തിനുള്ള സംവിധാനങ്ങളും ലഭ്യമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേവലം തീ അണയ്ക്കുന്ന സേനയെന്ന വിശേഷണത്തിൽനിന്ന് ഏത് ദുരന്തഘട്ടത്തിലും സഹായം എത്തിക്കുന്ന സേനയായി അഗ്നിരക്ഷാ വകുപ്പ് മാറി. പ്രളയം, ഉരുൾപൊട്ടൽ എന്നിവ മാത്രമല്ല പകർച്ചവ്യാധിനിയന്ത്രണ ഘട്ടത്തിലും മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവച്ചത്. കാലാനുസൃതമായി അഗ്നിരക്ഷാസേനയെ ശക്തീകരിക്കുന്നതിനു റോബോട്ടിക്ക് ഫയർ ഫൈറ്റിംഗ് ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. ചരിത്രത്തിൽ ആദ്യമായി അഗ്നിരക്ഷാസേനയിൽ വനിതകളെ റിക്രൂട്ട് ചെയ്തത് കഴിഞ്ഞ സർക്കാരിന്‍റെ കാലത്താണെന്നും അദ്ദേഹം പറഞ്ഞു.


കേരളാ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡയറക്ടർ ജനറൽ കെ. പത്മകുമാർ ഡയറക്ടർ ടെക്നിക്കൽ എം. നൗഷാദ്, ഡയറക്ടർ അഡ്മിനിസ്ട്രേഷൻ അരുണ്‍ അൽഫോണ്‍സ്, അക്കാദമി ഡയറക്ടർ എം.ജി. രാജേഷ്, അസിസ്റ്റന്‍റ് ഡയറക്ടർമാരായ എ.എസ്. ജോഗി, എസ്.എൽ. ദിലീപ്, സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ എന്നിവർ പങ്കെടുത്തു. അക്കാദമി അസിസ്റ്റന്‍റ് ഡയറക്ടർ റെനി ലൂക്കോസ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
പരേഡ് കമാൻഡർ ടി.എസ്. അജിലേഷ് പാസിംഗ് ഔട്ട് നയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.