പോരുന്നോ..? അന്‍വറിനെ ക്ഷണിച്ച് ലീഗ് നേതാവ്
പോരുന്നോ..? അന്‍വറിനെ ക്ഷണിച്ച് ലീഗ് നേതാവ്
Monday, September 23, 2024 4:13 AM IST
നിലമ്പൂര്‍: ദുഷ്ടശക്തികള്‍ക്കെതിരേ നാടിന്‍റെ നന്മയ്ക്കുവേണ്ടി ഒന്നിച്ച് പോരാടന്‍ പി.വി. അന്‍വര്‍ എംഎല്‍എയെ ക്ഷണിച്ച് മുസ്‌ലിം ലീഗ് നേതാവ്. ലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്‍റ് സി.എച്ച്. ഇഖ്ബാല്‍ ആണ് ഇത്തരത്തിലൊരു ഫേസ്ബുക്ക് പോസ്റ്റിട്ടത്. എന്നാല്‍, പാര്‍ട്ടിയിലെ നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് അല്‍പം കഴിഞ്ഞപ്പോഴേക്കും പോസ്റ്റ് പിന്‍വലിച്ചു.

പോസ്റ്റിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ: പി.വി. അന്‍വര്‍ പറയുന്ന പല കാര്യങ്ങളും സത്യമാണ്. പക്ഷേ അത് അംഗീകരിക്കാന്‍ പിണറായി വിജയന് കഴിയില്ല. അന്‍വര്‍ പെട്ടെന്ന് ആര്‍ക്കു മുന്നിലും വഴങ്ങുന്ന പ്രകൃതക്കാരനല്ല. പിണറായിക്കാണെങ്കില്‍ തന്‍റെ മുന്നില്‍ വഴങ്ങാത്തവനോട് കട്ടക്കലിപ്പാണ്. ഇപ്പോൾ രണ്ടു ഘട്ടം കഴിഞ്ഞു.

ഒന്ന് മുഖ്യമന്ത്രിയിൽ വലിയ വിശ്വാസമുണ്ടായിരുന്ന അന്‍വറിന്‍റെ യുദ്ധ പ്രഖ്യാപനഘട്ടം. രണ്ട് മുഖ്യമന്ത്രിയെ മറ്റുള്ളവര്‍ തെറ്റിദ്ധരിപ്പിക്കുന്നു എന്നു കരുതുന്ന ഘട്ടം. മുഖ്യമന്ത്രി തന്നെ തീരെ വിശ്വാസത്തിലെടുക്കുന്നില്ല എന്നതില്‍ അന്‍വറിന് ചെറിയ നിരാശ തോന്നുന്നുണ്ട്. യഥാര്‍ഥ പിണറായി വിജയന്‍ ആരാണെന്ന് മനസിലാക്കുന്ന മൂന്നാംഘട്ടമാണ് പ്രധാനം. പിണറായിയും ശശിയും എം.ആര്‍. അജിത് കുമാറും ഒന്നാണെന്ന് ബോധ്യപ്പെടുന്നതാണ് മൂന്നാംഘട്ടം.

ഈ ഭരണം സംഘപരിവാറിന് കുട പിടിക്കുകയാണെന്നും മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ ഓഫീസും എല്ലാതരം അഴിമതികളുടെയും കൂത്തരങ്ങായി മാറിയിട്ടുണ്ടെന്നും വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന മുസ്‌ലിം ലീഗിന്‍റെയും യുഡിഎഫിന്‍റെയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അതിന്‍റെ കൂടെ നില്‍ക്കാന്‍ പഴയ കോണ്‍ഗ്രസുകാരനായ അന്‍വര്‍ തയാറാകുന്ന ഘട്ടത്തിന് അപ്പോഴാണ് സമയമാകുക. ഇതിനെതിരേ നമുക്ക് ഒരുമിച്ച് പോരാടാം.


അച്ചടക്ക ലംഘനം നടത്തിയിട്ടില്ല

നിലമ്പൂര്‍: തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഒരേ ആരോപണം ഉന്നയിക്കുന്നവര്‍ ഒരുമിച്ച് നില്‍ക്കാമെന്ന് മാത്രമാണ് പറഞ്ഞതെന്ന് മുസ്‌ലിം ലീഗ് നിലമ്പൂര്‍ നിയോജക മണ്ഡലം പ്രസിഡന്‍റ് സി.എച്ച്. ഇഖ്ബാല്‍. അച്ചടക്ക ലംഘനമൊന്നും നടത്തിയിട്ടില്ലെന്നും പാര്‍ട്ടിയുടെ ഉന്നതപദവിയിലിരിക്കുന്നവര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഫേസ് ബുക്ക് പോസ്റ്റ് പിന്‍വലിച്ചതായും സി.എച്ച്. ഇഖ്ബാല്‍ പ്രതികരിച്ചു.

ഒരുമിച്ചുള്ള പോരാട്ടം നാടിന്‍റെ ആവശ്യമാണ്. അല്ലെങ്കില്‍ പോലീസിന്‍റെ അനാവശ്യ നിയമലംഘനങ്ങളും വേട്ടയാടലുകളും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ നടന്ന നിയോജക മണ്ഡലം ഭാരവാഹികളുടെ യോഗത്തില്‍ ഇഖ്ബാല്‍ പോസ്റ്റ് സംബന്ധിച്ചുള്ള വിശദീകരണം നല്‍കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.