അൻവർ നിലപാട് തിരുത്തണം: സിപിഎം
അൻവർ നിലപാട്  തിരുത്തണം: സിപിഎം
Monday, September 23, 2024 4:51 AM IST
തിരുവനന്തപുരം: തുടർച്ചയായി പാർട്ടിയെയും സർക്കാരിനെയും വെട്ടിലാക്കുന്ന നിലപാടുകൾ സ്വീകരിക്കുന്ന പി.വി. അൻവർ എംഎൽഎയെ തള്ളി സിപിഎം. അൻവറിന്‍റെ നിലപാടുകൾ പാർട്ടിയെയും സർക്കാരിനെയും ആക്രമിക്കാനുള്ള ആയുധമായി മാറിയെന്നും നിലപാട് തിരുത്തി പാർട്ടിയെ ദുർബലപ്പെടുത്താനുള്ള സമീപനങ്ങളിൽനിന്നും അൻവർ പിന്തിരിയണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. അൻവറിനെ തള്ളി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി രംഗത്തെത്തിയതിനു പിന്നാലെയാണ് പാർട്ടിയും അൻവർ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.

നിലന്പൂർ എംഎൽഎ പി.വി. അൻവർ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എംഎൽഎ എന്ന നിലയിലാണ് നിയമസഭയിലും നിലന്പൂർ മണ്ഡലത്തിലും പ്രവർത്തിച്ചുവരുന്നത്. അദ്ദേഹം സിപിഎം പാർലമെന്‍ററി പാർട്ടി അംഗവുമാണ്. ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അദ്ദേഹം മുഖ്യമന്ത്രിയുടെ മുൻപാകെ രേഖാമൂലം സമർപ്പിച്ചിട്ടുണ്ട്. പരാതിയുടെ കോപ്പി പാർട്ടി സംസ്ഥാന സെക്രട്ടറിക്കും നൽകിയിട്ടുണ്ട്. പരാതിയിൽ പറഞ്ഞ കാര്യങ്ങൾ സർക്കാരിന്‍റെ അന്വേഷണത്തിലാണ്.

പാർട്ടി പരിശോധിക്കേണ്ട വിഷയങ്ങൾ പാർട്ടിയുടെ പരിഗണനയിലുമാണ്. വസ്തുതകൾ ഇതായിരിക്കേ ഗവണ്‍മെന്‍റിനും പാർട്ടിക്കുമെതിരേ അൻവർ മാധ്യമങ്ങൾ വഴി തുടർച്ചയായി ആരോപണങ്ങൾ ഉന്നയിക്കുന്നതിനോട് യോജിക്കാൻ കഴിയില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.


സർക്കാരിനെയും സിപിഎമ്മിനെയും വെട്ടിലാക്കിയ വെളിപ്പെടുത്തൽ നടത്തിയ അൻവറിനെ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിപ്പറഞ്ഞിരുന്നു. ഉന്നയിക്കുന്ന വിഷയങ്ങൾ സർക്കാരിന്‍റെയും പാർട്ടിയുടെയും ശ്രദ്ധയിൽപ്പെടുത്തുകയാണ് അൻവർ ചെയ്യേണ്ടിയിരുന്നതെന്നും അതിനു ശേഷം മതിയായിരുന്നു പരസ്യപ്രതികരണങ്ങളെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

എന്നാൽ, മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനു പിന്നാലെ പി.വി. അൻവറും പത്രസമ്മേളനം വിളിച്ചു. കടുത്ത ഭാഷയിൽ വിമർശനം തുടരുകയാ യിരുന്നു.

ഇനി പരസ്യ പ്രസ്താവനയില്ലെന്ന് പി.വി. അന്‍വര്‍

മലപ്പുറം: മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന നേതൃത്വത്തിനുമെതിരേ നടത്തിവരുന്ന പരസ്യപ്രസ്താവനകള്‍ അവസാനിപ്പിക്കുകയാണെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. പോലീസിലെ പുഴുക്കുത്തുകള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയതില്‍ കുറ്റബോധമില്ലെന്നും അക്കാര്യത്തില്‍ പിന്നോട്ടില്ലെന്നും പി.വി. അന്‍വര്‍ ഇന്നലെ ഫേസ്ബുക്കില്‍ വ്യക്തമാക്കി.

പാര്‍ട്ടിയാണ് എല്ലാറ്റിനും മുകളില്‍. തന്‍റെ പ്രസ്താവനകള്‍ പാര്‍ട്ടി പ്രവര്‍ത്തകരെ വേദനിപ്പിച്ചതില്‍ ക്ഷമചോദിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.