മുഖ്യമന്ത്രിയെ തിരുത്തി അന്‍വര്‍
മുഖ്യമന്ത്രിയെ തിരുത്തി അന്‍വര്‍
Sunday, September 22, 2024 3:11 AM IST
നിലമ്പൂര്‍: പോലീസില്‍ കഴിവും ശേഷിയും സാമൂഹിക പ്രതിബദ്ധതയുമുള്ളവര്‍ ധാരാളമുണ്ടെന്നും ഒരു ചെറിയ വിഭാഗം മാത്രമാണു പുഴുക്കുത്തുള്ളവരെന്നും അവര്‍ക്കെതിരേയുള്ള പോരാട്ടം താന്‍ തുടരുമെന്നും പി.വി. അന്‍വര്‍ എംഎൽഎ. നിലമ്പൂരില്‍ ഇന്നലെ വൈകുന്നേരം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അന്‍വര്‍, മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തെ പരാമര്‍ശിച്ച് ഇക്കാര്യം വ്യക്തമാക്കിയത്.

പോലീസിന്‍റെ മനോവീര്യം തകര്‍ന്നിട്ടില്ലെന്നും പോലീസിലെ ക്രിമിനലുകളുടെ മനോവീര്യമാണു തകര്‍ന്നതെന്നും അന്‍വര്‍ തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ച അന്‍വര്‍, തനിക്ക് ആ അഭിപ്രായമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ഷാജന്‍ സ്കറിയയുടെ കേസിലാണ് താന്‍ പി. ശശിയുമായി പൂര്‍ണമായും തെറ്റിയതെന്നും അയാള്‍ക്കു ജാമ്യം ലഭിക്കാനുള്ള സാഹചര്യം പോലീസിലെ ചില പുഴുക്കുത്തുകള്‍ ഒരുക്കിക്കൊടുക്കുകയായിരുന്നുവെന്നും അന്‍വര്‍ ആരോപിച്ചു.

പല തവണ പാര്‍ട്ടിക്കും സെക്രട്ടറിക്കും പല തരത്തിലുള്ള പരാതികള്‍ നല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് തനിക്ക് അക്കാര്യങ്ങള്‍ പുറത്തു പറയേണ്ടിവന്നത്. മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും തള്ളിപ്പറഞ്ഞ് ആളാകാനില്ലെന്ന് അന്‍വര്‍ ആവര്‍ത്തിച്ചു പറഞ്ഞു.

അവർ തന്നെ തള്ളിപ്പറഞ്ഞാല്‍ അപ്പോൾ തന്‍റെ വഴി നോക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റുള്ളവരുടെ സംസാരം റിക്കാര്‍ഡ് ചെയ്യുന്നവനാണ് താനെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ അന്‍വര്‍ ശരിവച്ചു. “ഞാന്‍ ചെയ്ത ഏറ്റവും വലിയ ചെറ്റത്തരമാണ് എസ്പിയുമായി നടത്തിയ സംസാരം റിക്കാര്‍ഡ് ചെയ്ത് പുറത്തു വിട്ടതെന്ന് നേരത്തേ പറഞ്ഞതാണ്.


ആ സംസാരം പുറത്തുവിടുകയല്ലാതെ മറ്റ് വഴിയില്ലാതിരുന്നതിനാലാണ്’’- അന്‍വര്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ മഹത്വവത്കരിക്കുകയാണ് താന്‍ ചെയ്യുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടക്കുന്ന സ്വര്‍ണക്കള്ളക്കടത്തിലെ സ്വര്‍ണം എന്തിന് പോലീസ് പിടിച്ചുവെന്ന് അന്വേഷിക്കണം.

എത്ര സ്വര്‍ണം കൊണ്ടുവന്നു. അത് എവിടെ കൊണ്ടുപോയി, എന്ത് ചെയ്തു, എവിടെവച്ച് പോലീസ് പിടിച്ചു, എവിടെ സ്വര്‍ണം ഉരുക്കി, അതില്‍ ബാക്കിയെത്രയുണ്ട് തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷിക്കണം. ഈ വിഷയത്തില്‍ മുഖ്യമന്ത്രി കാര്യങ്ങള്‍ കുറച്ചുകൂടി മനസിലാക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.

സ്വര്‍ണക്കള്ളക്കടത്ത് വിവരം കസ്റ്റംസിനു കൈമാറി അതിനുള്ള റിവാര്‍ഡ് വേണ്ടെന്നു വച്ച് ഇത്തരം കേസുകള്‍ പോലീസ് കൈകാര്യം ചെയ്യുന്നതിലെ ഔചിത്യം മുഖ്യമന്ത്രി മനസിലാക്കണം. കണ്ണൂരിലെ സഖാക്കളുടെ കണ്ണീരിന്‍റെ കഥ ഈ ഫോണിലുണ്ടെന്ന് അന്‍വര്‍ തന്‍റെ ഫോണ്‍ ഉയര്‍ത്തിപ്പിടിച്ച് പറഞ്ഞു. ഈ പോരാട്ടത്തില്‍ താന്‍ ഒറ്റയ്ക്കല്ലെന്നും അന്‍വര്‍ വ്യക്തമാക്കി.

അൻവർ വീണ്ടും മൊഴി നൽകി

പാലക്കാട്: എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ പരാതിയിൽ അൻവർ അന്വേഷണസംഘത്തിനു മുന്നിൽ വീണ്ടും മൊഴി നൽകി.

ഇന്നലെ തൃശൂർ റേഞ്ച് ഡിഐജി തോംസണ്‍ ജോസിന്‍റെ നേതൃത്വത്തിൽ ഷൊർണൂർ പൊതുമരാമത്ത് റെസ്റ്റ്ഹൗസിലായിരുന്നു മൊഴിയെടുപ്പ്. അരമണിക്കൂർമാത്രം നീണ്ടുനിന്ന മൊഴിയെടുപ്പിനു ശേഷം റസ്റ്റ്ഹൗസിൽനിന്നു പുറത്തിറങ്ങിയ അൻവർ കാത്തുനിന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞുമാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.