പി.വി. അൻവറിന് സിപിഎം വധശിക്ഷ വിധിച്ചെന്ന് ചെറിയാൻ ഫിലിപ്പ്
പി.വി. അൻവറിന് സിപിഎം വധശിക്ഷ വിധിച്ചെന്ന് ചെറിയാൻ ഫിലിപ്പ്
Monday, September 23, 2024 4:51 AM IST
തിരുവനന്തപുരം: കുലംകുത്തിയായ പി.വി. അൻവറിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വധശിക്ഷ വിധിച്ചിരിക്കുകയാണെന്നു കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. പാർട്ടി ആരാച്ചാർ കഴുത്തിൽ കുരുക്ക് ഇടുന്നതിനുമുന്പ് സിപിഎം എന്ന തടവറയിൽനിന്നു പുറത്തു ചാടുന്നതാണ് അൻവറിനു കരണീയം.

കോണ്‍ഗ്രസോ മുസ്‌ലിംലീഗോ അൻവറിനെ സ്വീകരിച്ചാലും ഇല്ലെങ്കിലും സാന്പത്തിക ശേഷിയുള്ള ബിസിനസുകാരനായ അൻവറിന് പട്ടിണി കിടക്കേണ്ടി വരില്ല. ആഫ്രിക്കയിലെ പുതിയ സംരംഭം പുഷ്ടിപ്പെടുത്താം. താൻ ഉയർത്തിയ പ്രശ്നങ്ങളിൽ സത്യസന്ധതയും ആത്മാർഥതയും പുലർത്തുന്നുവെങ്കിൽ പൊതു സമൂഹത്തിലും നിയമസഭയിലും അൻവറിന് പോരാട്ടം തുടരാം.


സിപിഎം നിയമസഭാ കക്ഷിയിൽ അൻവറിനെ അംഗമാക്കിയിട്ടുണ്ടെങ്കിലും സ്വതന്ത്ര സ്ഥാനാർഥിയായി ജയിച്ച അൻവറിനെ നിയമസഭയിൽനിന്നു കാലാവധി കഴിയുന്നതു വരെ ആർക്കും പുറത്താക്കാനാവില്ലെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.