ഉപ്പളയിലെ മയക്കുമരുന്ന് വേട്ട; പണം മുടക്കിയ ആളെ തിരിച്ചറിഞ്ഞു
ഉപ്പളയിലെ മയക്കുമരുന്ന് വേട്ട; പണം മുടക്കിയ ആളെ തിരിച്ചറിഞ്ഞു
Monday, September 23, 2024 1:30 AM IST
കാസര്‍ഗോഡ്: ഉപ്പള പത്വാടിയിലെ വീട് കേന്ദ്രീകരിച്ചു നടന്ന മയക്കുമരുന്ന് ഇടപാടിനു പണം മുടക്കിയ ആളെ തിരിച്ചറിഞ്ഞു. മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന രണ്ടു പേരുകളുള്ള ഒരാളാണ് പണം മുടക്കിയതെന്നാണ് സൂചന.

ഇയാളെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇയാൾ തയാറാക്കിയ പദ്ധതി പ്രകാരമാണ് പത്വാടിയിലെ അസ്‌കര്‍ അലിയെ (26) മയക്കുമരുന്നു വിതരണത്തിന്‍റെ ഇടനിലക്കാരനാക്കിയത്. മയക്കുമരുന്ന് ലഭിക്കുന്നതിനുള്ള പണം പോലീസ് അന്വേഷിക്കുന്നയാള്‍ നേരിട്ടുതന്നെയാണ് ബംഗളൂരു കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വന്‍ സംഘത്തിനു കൈമാറിയതെന്ന സൂചനയും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.

ഇയാള്‍ നല്കുന്ന പണത്തിന് അനുസരിച്ച് വിവിധ തരത്തിലുള്ള മയക്കുമരുന്നുകള്‍ പത്വാടിയിലെ വീട്ടിലേക്ക് എത്തിച്ചുകൊടുക്കുകയായിരുന്നുവെന്നാണ് സൂചന. പത്വാടിയിലെ അസ്‌കര്‍ അലിയെ വെള്ളിയാഴ്ചയാണ് മേല്‍പറമ്പ് ഇന്‍സ്‌പെക്ടര്‍ എ. സന്തോഷ്‌കുമാര്‍, മഞ്ചേശ്വരം എസ്ഐ നിഖില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍നിന്ന് 3.406 കിലോഗ്രാം എംഡിഎംഎ, 640 ഗ്രാം പച്ച കഞ്ചാവ്, 96.96 ഗ്രാം കൊക്കെയ്ന്‍, 30 ലഹരിഗുളികകള്‍ എന്നിവയാണ് പിടികൂടിയത്. കേരളത്തിലും കര്‍ണാടകയിലുമുള്ള വിവിധ സ്ഥലങ്ങളിലേക്ക് ലഹരിമരുന്ന് കടത്തിന്‍റെ ഹബ്ബാണ് ഈ വീടെന്നാണ് പോലീസിന്‍റെ നിഗമനം.

പ്രതി സാമ്പത്തികഭദ്രതയുള്ള കുടുംബാംഗം

മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അസ്‌കര്‍ അലിയുടേത് സാമ്പത്തികഭദ്രതയുള്ള കുടുംബമാണ്. ബിരുദധാരിയാണെങ്കിലും ജോലിയൊന്നുമില്ലായിരുന്നു. ഒരു വര്‍ഷം മുന്പ് നാട്ടിലെ ഏതാനും യുവാക്കള്‍ ചേര്‍ന്ന് മണിചെയിന്‍ ഗ്രൂപ്പില്‍ ചേര്‍ന്നിരുന്നു. ഈ ഗ്രൂപ്പിൽ അഷ്‌കര്‍ അലിയും അംഗമായിരുന്നു. പലര്‍ക്കും മണിചെയിന്‍ തട്ടിപ്പില്‍ 10 മുതല്‍ 15 ലക്ഷം രൂപവരെ നഷ്ടപ്പെട്ടിരുന്നു. ഇത്തരത്തില്‍ അഷ്‌കര്‍ അലിക്കും പണം നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നും ഇതിന്‍റെ പേരിലായിരിക്കാം യുവാവ് മയക്കുമരുന്ന് സംഘവുമായി ബന്ധപ്പെടാന്‍ സാധ്യതയെന്നുമാണ് കരുതുന്നത്.


അസ്‌കര്‍ അലിയുടെ പിതാവ് ലണ്ടനിലാണ് ജോലി ചെയ്തിരുന്നത്. മൂന്നര വര്‍ഷം മുന്പ് അസുഖത്തെ തുടര്‍ന്ന് അദ്ദേഹം നാട്ടിലേക്ക് വരികയായിരുന്നു.

ലഹരി എത്തുന്നത് ബംഗളൂരുവില്‍നിന്ന്

ബംഗളൂരുവില്‍ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ലഹരി ഉത്പന്നങ്ങള്‍ ജില്ലയിലേക്കും കേരളത്തിലേക്കുമായി എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് അസ്‌കര്‍ അലി എന്നാണ് പോലീസിന്‍റെ നിഗമനം. ജില്ലയിലെ വിവിധ ചെറുകിട സംഘങ്ങള്‍ക്ക് ലഹരി ഉത്പന്നങ്ങള്‍ നല്കുന്നത് ഇവിടെനിന്നാണ്.
ജില്ലാ പോലീസ് മേധാവി ഡി. ശില്പയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്വേഷണം പൂര്‍ത്തിയാകുന്നതോടെ അന്തര്‍ സംസ്ഥാന മയക്കുമരുന്ന് മാഫിയാ സംഘത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.