സർക്കാരിനു ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്‍റെ ശിപാർശ; ക്ഷേമസ്ഥാപനങ്ങളെ ദിവസവും നിരീക്ഷിക്കണം
സർക്കാരിനു ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്‍റെ ശിപാർശ; ക്ഷേമസ്ഥാപനങ്ങളെ ദിവസവും നിരീക്ഷിക്കണം
Monday, September 23, 2024 4:13 AM IST
ബിനു ജോർജ്
കോഴിക്കോട്: സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള സംസ്ഥാനത്തെ അനാഥാലയങ്ങൾ അടക്കമുള്ള ക്ഷേമ സ്ഥാപനങ്ങളുടെ പ്രവർത്തനം ദിനേനെ നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തണമെന്നു സർക്കാരിനു ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്‍റെ ശിപാർശ.

സാമൂഹ്യനീതി വകുപ്പിൽ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് നടത്തിയ പ്രവൃത്തി പഠനത്തിന്‍റെ റിപ്പോർട്ടിലാണ് ക്ഷേമ സ്ഥാപനങ്ങളെ നിരന്തരം നിരീക്ഷിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ/ സർക്കാരിതര ക്ഷേമ സ്ഥാപനങ്ങളിലെയെല്ലാം അന്തേവാസികളുടെ വിവരങ്ങൾ അതാതു ദിവസം ഓണ്‍ലൈൻ സംവിധാനത്തിലൂടെ സാമൂഹ്യനീതി വകുപ്പിനു ലഭ്യമാക്കണമെന്നാണ് ശിപാർശ. ഇതുവഴി, പ്രവേശന നടപടികളിൽ കൃത്രിമം കാണിക്കാനും അനധികൃതമായി അന്തേവാസികളെ കടത്താനുമുള്ള സാധ്യത ഇല്ലാതാകും.

സ്ഥാപനത്തിൽ നിലവിലുള്ളവർ, പുതിയതായി വന്നവർ, ബന്ധുക്കൾക്കൊപ്പം പോകുന്നവർ, ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവർ, സ്ഥാപന അധികൃതരുടെ അറിവില്ലാതെ പുറത്തുപോയവർ തുടങ്ങിയവരുടെ വിവരങ്ങൾ സ്ഥാപനങ്ങൾ സാമൂഹ്യ നീതി വകുപ്പിനെ അറിയിക്കാറില്ലെന്നു കണ്ടെത്തിയതാണ് ശിപാർശക്ക് ആധാരം. ചില സ്ഥാപനങ്ങളിൽ ഒറ്റപ്പെട്ട നിലയിൽ മനുഷ്യാവകാശ ലംഘനങ്ങളും പീഡനങ്ങളും നടക്കുന്നുണ്ടെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അണ്ടർ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പഠനസംഘം സാമൂഹ്യ നീതി വകുപ്പിന്‍റെ ഓഫീസുകളും സ്ഥാപനങ്ങളും സന്ദർശിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്.


മുതിർന്ന പൗരൻമാർ, ഭിന്നശേഷിയുള്ളവർ, ട്രാൻസ് ജെൻഡേഴ്സ്, പാർശ്വവത്കരിക്കപ്പെട്ടവർ എന്നീ ജനവിഭാഗങ്ങൾക്കു വേണ്ടിയാണ് സാമൂഹ്യനീതി വകുപ്പ് പ്രവർത്തിക്കുന്നതെങ്കിലും ഈ വിഭാഗങ്ങളുടെ കൃത്യമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഡാറ്റാബേസ് വകുപ്പിന്‍റെ കൈവശമില്ല. വിവരശേഖരണം നടത്തി ഏഴു വർഷം പിന്നിട്ട സാഹചര്യത്തിൽ 2017ലെ വിവരങ്ങൾ ഉപയോഗിച്ച് ഡാറ്റാബേസ് തയാറാക്കുന്നത് അതിന്‍റെ കൃത്യതയെ ബാധിക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.