എഡിജിപി റിപ്പോർട്ടിൽ വിവാദപൊടിപൂരം
എഡിജിപി റിപ്പോർട്ടിൽ വിവാദപൊടിപൂരം
Monday, September 23, 2024 4:51 AM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമാക്കിയതിൽ ഗൂഢാലോചനയില്ലെന്നും ബാഹ്യ രാഷ്‌ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നുമുള്ള ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത്കുമാറിന്‍റെ റിപ്പോർട്ട് വിവാദത്തിലേക്ക്.

തൃശൂർ പൂരം കലക്കിയതിനു പിന്നിൽ ലോക്സഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള സിപിഎം-ആർഎസ്എസ് കൂട്ടുകെട്ടാണെന്ന ആരോപണം പൂർണമായി തള്ളിയാണ് എഡിജിപിയുടെ റിപ്പോർട്ട്. ആർഎസ്എസ് മേധാവികളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി എം.ആർ. അജിത്കുമാറാണ് പോലീസിനായി പൂരം കലക്കിയതെന്ന പ്രതിപക്ഷ ആരോപണം നിലനിൽക്കേ അദ്ദേഹംതന്നെ നൽകിയ റിപ്പോർട്ട് ഇടതു മുന്നണിയുടെ ഘടകകക്ഷിയായ സിപിഐയും പ്രതിപക്ഷവും തള്ളി.

എഡിജിപിയുടെ റിപ്പോർട്ടിലെ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന ഭാഗം തള്ളിയ തൃശൂർ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയും മുൻ മന്ത്രിയുമായ വി.എസ്. സുനിൽകുമാർ റിപ്പോർട്ടിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്തതു മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വത്തിനും തിരിച്ചടിയായി. പൂരം കലക്കിയ പോലീസ് നടപടിയിൽ ജുഡീഷൽ അന്വേഷണം വേണമെന്ന നിലപാട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെയും ആവർത്തിച്ചതോടെ അടുത്ത ആഴ്ച തുടങ്ങാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിലും സിപിഎം-ആർഎസ്എസ് ബന്ധമെന്ന ആരോപണം ഏറെ രാഷ്‌ട്രീയ ചർച്ചകൾക്ക് ഇടയാക്കുമെന്നു വ്യക്തമായി.

തൃശൂർ സിറ്റി പോലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകന്‍റെ നിലപാടുകളെ മാത്രം തള്ളിയ എഡിജിപിയുടെ റിപ്പോർട്ടിൽ അന്നു തൃശൂരിലുണ്ടായിരുന്ന എഡിജിപി എം.ആർ. അജിത്കുമാറിനെയും അദ്ദേഹംതന്നെ ന്യായീകരിക്കുന്നു. തൃശൂരിലുണ്ടായിരുന്ന മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്.

മാധ്യമങ്ങളിൽ അടക്കം തൃശൂർ പൂരം അലങ്കോലമാക്കിയ വാർത്തകൾ മണിക്കൂറുകളായി വന്നു കൊണ്ടിരിക്കുന്നതിനിടെയും തൃശൂരിന്‍റെ ചുമതലയുള്ള മന്ത്രിമാർ അടക്കമുള്ളവർ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെന്നു വെളിപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിലും റിപ്പോർട്ടിനെ എങ്ങനെ ന്യായീകരിക്കുമെന്ന ചോദ്യം സിപിഐ നേതാക്കൾതന്നെ ഉന്നയിക്കുന്നു.

ഒരാഴ്ചയ്ക്കകം നൽകുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ച റിപ്പോർട്ട് അഞ്ചു മാസമായിട്ടും നൽകാത്ത ആഭ്യന്തര വകുപ്പിന്‍റെയും പോലീസിന്‍റെയും നടപടി വിവാദമായതിനു പിന്നാലെയാണ് 24നകം റിപ്പോർട്ട് നൽകാൻ നിർദേശിച്ചതെന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതിനു പിന്നാലെ രാത്രിയോടെ എഡിജിപി റിപ്പോർട്ട് കൈമാറി.

പോലീസ് നടപടി കോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിലെന്ന് റിപ്പോർട്ട്

കോടതി നിർദേശങ്ങളുടെ ഭാഗമായാണ് പോലീസ് സുരക്ഷാ നടപടികൾ സ്വീകരിച്ചതെന്നും പൂരവുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ പറയുന്നു. സുരക്ഷ ഒരുക്കിയതിന്‍റെ ചിത്രങ്ങളടക്കമുള്ള 1300 പേജുള്ള റിപ്പോർട്ടാണ് കൈമാറിയത്. പൂരത്തിലെ ചില ചടങ്ങുകൾ വൈകിയതിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതിൽ ഗൂഢാലോചനയുണ്ടെന്നു പറയാനാകില്ല. ഗൂഢാലോചനയോ അട്ടിമറിയോ നടന്നതിനു തെളിവുമില്ല. ദേവസ്വം അധികൃതരും ഗൂഢാലോചന നടന്നതായി പറഞ്ഞിട്ടില്ല.

മലയാളിയും അനുഭവപരിചയമുള്ള ഉദ്യോഗസ്ഥനുമായിരുന്നു കമ്മീഷണർ അങ്കിത് അശോകൻ. അദ്ദേഹത്തിന്‍റെ സഹായത്തിനു മുതിർന്ന ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. കമ്മീഷണർ ജനങ്ങളോട് അനുനയത്തിൽ ഇടപെട്ടില്ല. കാര്യങ്ങൾ കൈവിട്ടിട്ടും സ്ഥലത്തുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല. ആരോപണങ്ങളെത്തുടർന്ന് പൂരം അവസാനിച്ച ഉടൻ അങ്കിത് അശോകനെ കമ്മീഷണർ സ്ഥാനത്തുനിന്നു മാറ്റാൻ സർക്കാർ തീരുമാനിച്ചെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പായതിനാൽ ഒന്നര മാസം വൈകിയാണ് മാറ്റാനായത്.


തൃശൂർ പൂരം നടന്ന ഏപ്രിൽ 19ന് പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ നടപടികളാണ് വിവാദത്തിലായത്. പുലർച്ചെ മൂന്നിനു നടക്കേണ്ട വെടിക്കെട്ടിനു തിരക്കു നിയന്ത്രിക്കാനെന്ന പേരിൽ രാത്രി പത്തുമണിയോടെ സ്വരാജ് റൗണ്ടിലേക്കുള്ള റോഡ് പോലീസ് ബാരിക്കേഡ് കെട്ടി അടച്ചതോടെയാണ് പ്രശ്നങ്ങൾക്കു തുടക്കം. തിരുവന്പാടി ഭാഗത്തുനിന്നു വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള എല്ലാ വഴികളും അടച്ചതോടെ തിരുവന്പാടി ഭഗവതിയുടെ എഴുന്നള്ളത്തും പഞ്ചവാദ്യവും തടസപ്പെട്ടു. ഇതോടെ തിരുവന്പാടി ദേവസ്വം എഴുന്നള്ളത്തും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

റിപ്പോർട്ട് തള്ളി തിരുവന്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ

തൃശൂർ: പൂരം കലക്കൽ വിവാദത്തിൽ അന്വേഷണ റിപ്പോർട്ട് തള്ളി തിരുവന്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ. റിപ്പോർട്ട് ഇങ്ങനെയേ ഉണ്ടാകൂ എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാമെന്നു തിരുവന്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ പറഞ്ഞു. പൂരത്തിന്‍റെ തുടക്കംമുതൽ പാളിച്ചകൾ മനസിലായിട്ടുണ്ട്. ഏറ്റവും കൂടുതൽ കച്ചവടംകിട്ടുന്ന പൂരം സാന്പിൾ ദിവസം പ്രദർശനത്തിലെ കടകൾ ബലമായി പോലീസ് അടപ്പിച്ചു. ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അറിയാതെയായിരുന്നു പോലീസുകാരുടെ ഇടപെടൽ.

പൂരം പ്രദർശനത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 20,000 ടിക്കറ്റുകൾ കുറവുവന്നു. അതു -ടെസ്റ്റ് ഡോസ്- ആയിരുന്നു. ആനകളിൽനിന്ന് അന്പതു മീറ്റർ മാറിനിൽക്കണമെന്നു പറഞ്ഞ് ഒരുദിവസം രാവിലെമുതൽ ഇരുദേവസ്വങ്ങളിലും പ്രശ്നങ്ങളുണ്ടാക്കി. പലപ്പോഴും കയറുമായെത്തി തടസമുണ്ടാക്കി. മുൻവർഷങ്ങളിലും ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

ഇക്കൊല്ലം അതിരുകടന്നു. ദേവസ്വങ്ങൾക്കു പിടിച്ചുനിൽക്കാനായില്ല. ദേവസ്വം ചാഞ്ഞുകിടക്കുന്ന മരമാണ്. അതിന്‍റെ മുകളിൽ കയറാൻ എല്ലാവർക്കും കഴിയും. അവസാനം കുറ്റംമുഴുവൻ ദേവസങ്ങളുടെമേൽ വരുമെന്ന് അറിയാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എട്ടു വർഷമായി പല ഉത്തരവുകളിറക്കി ബുദ്ധിമുട്ടിക്കുന്നെന്നു പാറമേക്കാവ് സെക്രട്ടറി ജി. രാജേഷ് പറഞ്ഞു.

വനംവകുപ്പാണു പൂരം തകർക്കാൻ മുന്പിലുള്ളത്. ജുഡീഷൽ അന്വേഷണത്തിൽ കാര്യമില്ല. സിബിഐ അന്വേഷണം വേണം. യഥാർഥ കുറ്റക്കാർ പുകമറയുടെ പിന്നിൽനിന്നു ചിരിക്കുന്നു.
പാറമേക്കാവിന്‍റെ ആനകൾ ചരിഞ്ഞപ്പോൾ കൊന്പ് ദേവസ്വത്തിനു നൽകിയില്ല. വനംവകുപ്പ് തടസംനിന്നു. സ്വകാര്യ വ്യക്തിയുടെ ആന ചരിഞ്ഞപ്പോൾ കൊന്പ് അവർക്കു വിട്ടുകൊടുത്തു. പൂരം എക്സിബിഷൻ തറവാടക തർക്കത്തിലും സർക്കാരിന്‍റെ ചർച്ചകളുടെ വിശദാംശങ്ങൾ കോടതിയെ ധരിപ്പിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട് അംഗീകരിക്കാനാകില്ല: വി.എസ്. സുനിൽകുമാർ

തൃശൂർ: പൂരം അലങ്കോലമായതിൽ ബാഹ്യഇടപെടൽ ഇല്ലെന്ന റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്ന് സിപിഐ നേതാവും തൃശൂരിലെ ഇടതുപക്ഷ സ്ഥാനാർഥിയുമായിരുന്ന വി.എസ്. സുനിൽകുമാർ. കമ്മീഷണർ മാത്രം വിചാരിച്ചാൽ പൂരം കലക്കാനാകില്ല. വ്യക്തമായ ഗൂഢാലോചനയും ഇടപെടലുമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട് ഇതുവരെ കണ്ടിട്ടില്ല. കാണാതെ പ്രതികരിക്കാനാവില്ലെന്നാണ് ഇപ്പോഴും പറയാനുള്ളത്. പൂരം കലക്കിയതിനുപിന്നിൽ ആസൂത്രണമുണ്ടെന്ന് ആവർത്തിച്ചുപറഞ്ഞിട്ടുണ്ട്. 1200 പേജുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. കാര്യം വ്യക്തമായി മനസിലാകാതെ പറയാനാകില്ലെന്നും സുനിൽകുമാർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.