അൻവർ പാർട്ടിയെയും സർക്കാരിനെയും ദുർബലപ്പെടുത്തി: എ. വിജയരാഘവൻ
അൻവർ പാർട്ടിയെയും  സർക്കാരിനെയും  ദുർബലപ്പെടുത്തി:  എ. വിജയരാഘവൻ
Monday, September 23, 2024 4:13 AM IST
തൃശൂർ: പി.വി. അൻവറിനെതിരേ വിമർശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. അൻവർ പാർട്ടിയെയും സർക്കാരിനെയും ദുർബലപ്പെടുത്തി. പ്രസ്താവനകൾ ശത്രുക്കൾക്ക് ആഹ്ലാദിക്കാൻ വകയുണ്ടാക്കി. അദ്ദേഹം ഉയർത്തിയ പ്രശ്നങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഇന്നലെ മറുപടിനൽകിയിരുന്നു. കാര്യങ്ങൾ വ്യക്തമാക്കിയതിനുശേഷവും അൻവർ പ്രതികരിക്കുന്നത് ശരിയല്ല.

കേരളത്തിന്‍റെ മതനിരപേക്ഷപ്രവർത്തനങ്ങൾ ദേശീയതലത്തിൽ ശ്രദ്ധേയമാണ്. സ്വീകാര്യതയുള്ള സർക്കാരിനെ ശക്തിപ്പെടുത്തുകയാണു വേണ്ടത്. അൻവറിന്‍റെ നിലപാട് അതിനെതിരാണ്. വിവിധ മേഖലകളിലെ ആളുകളെ ഇടതുപക്ഷത്തോട് അടുപ്പിക്കാനാണു സിപിഎം ശ്രമിക്കുന്നത്. സർക്കാരിനെക്കുറിച്ചു തെറ്റായ ധാരണകൾ പ്രചരിച്ചാൽ ആളുകൾ അകലും. അൻവറിന്‍റെ പ്രസ്താവനകൾ പാർട്ടിയെ ദുർബലപ്പെടുത്തുന്നതാണ്. അതു ഗുണത്തേക്കാൾ ദോഷംചെയ്യും.


പി. ശശി തെറ്റുചെയ്യില്ലെന്നു പാർട്ടിക്ക് ഉറപ്പുണ്ട്. വയനാട് ദുരന്തത്തിനുശേഷം മനുഷ്യത്വത്തിനുവേണ്ടി നിന്ന സർക്കാരിനെതിരേ മാധ്യമങ്ങളുടെ നിലപാടു ഹൃദയശൂന്യമാണ്. അമ്മയുടെ മുലപ്പാലിന് ഉപ്പുനോക്കുന്ന രീതിയായിരുന്നു മാധ്യമങ്ങളുടേതെന്നും വിജയരാഘവൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.