കാലവർഷം ദുർബലം; ചൂട് കൂടുന്നു
കാലവർഷം ദുർബലം; ചൂട് കൂടുന്നു
Monday, September 23, 2024 4:13 AM IST
തിരുവനന്തപുരം: കാലവർഷം ദുർബലമായതിനു പിന്നാലെ സംസ്ഥാനത്ത് പകൽച്ചൂട് കൂടുന്നു. മിക്ക ജില്ലകളിലും കൂടിയ പകൽ താപനില 33 ഡിഗ്രി സെൽഷസിനും മുകളിലാണ്. കാലവർഷം അവസാനിക്കാൻ ഒരാഴ്ച ബാക്കിനിൽക്കുന്പോഴാണ് ചൂട് വർധിക്കുന്നത്. പകൽ സമയങ്ങളിൽ കടുത്ത ചൂടാണ് പലയിടങ്ങളിലും അനുഭവപ്പെടുന്നത്.

ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ നിന്നുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഇന്നലെ പകൽതാപനില 39 ഡിഗ്രി സെൽഷസ് വരെയെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

എറണാകുളം ജില്ലയിലെ ചൂണ്ടിയിലാണ് ഇന്നലെ സംസ്ഥാനത്തെ ഏറ്റവും കൂടിയ പകൽ താപനിലയായ 39.1 ഡിഗ്രി സെൽഷസ് രേഖപ്പെടുത്തിയത്. കൂത്താട്ടുകുളത്തും ഇടമലയാറിലും ആലുവയിലും 35 ഡിഗ്രി സെൽഷ്യസും മട്ടാഞ്ചേരിയിൽ 34.8 ഡിഗ്രി സെൽഷസും രേഖപ്പെടുത്തി. ആലപ്പുഴ ജില്ലയിൽ ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ പകൽ താപനില 34.1 ഡിഗ്രിയാണ്. ആലപ്പുഴ കരുമാടിയിലാണ് ഇന്നലെ പകൽച്ചൂട് കടുത്തത്.


ഇടുക്കിയിൽ ശരാശരി പകൽതാപനില 26 ഡിഗ്രി സെൽഷസായിരുന്നെങ്കിലും വെള്ളത്തൂവലിൽ 35.1 ഡിഗ്രിയും മറ്റ് നാലിടങ്ങളിൽ 34 ഡിഗ്രി ചൂടും അനുഭവപ്പെട്ടു.

കണ്ണൂരിൽ നാലിടങ്ങളിലും കാസർഗോഡ് അഞ്ചിടങ്ങളിലും കൂടിയ പകൽതാപനില 34.5 ഡിഗ്രി വരെയെത്തി. കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 33 മുതൽ 37 ഡിഗ്രി വരെ ചൂട് അനുഭവപ്പെട്ടു.

പാലക്കാട് ഏഴിടത്തും പത്തനംതിട്ടയിൽ ആറിടത്തും 33 ഡിഗ്രിക്കും മുകളിൽ ചൂട് അനുഭവപ്പെട്ടു. തിരുവനന്തപുരത്ത് ഉച്ചസമയത്ത് താപനില 34 ഡിഗ്രി സെൽഷസിനും മുകളിലെത്തി. തൃശൂരിൽ അഞ്ചിടത്ത് 33 മുതൽ 35 ഡിഗ്രി വരെ ചൂട് അനുഭവപ്പെട്ടപ്പോൾ വയനാട് ജില്ലയിലെ മിക്കയിടങ്ങളിലും ചൂട് 32 ഡിഗ്രിക്കും താഴെയാണ് അനുഭവപ്പെട്ടതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.