അൻവറിനെ അനുകൂലിച്ചും എതിർത്തും കമന്‍റുകൾ
അൻവറിനെ അനുകൂലിച്ചും  എതിർത്തും കമന്‍റുകൾ
Monday, September 23, 2024 4:13 AM IST
മലപ്പുറം: സിപിഎം സംസ്ഥാന നേതാക്കള്‍ അന്‍വറിനെതിരേ പറഞ്ഞതിന് കമന്‍റ് ബോക്സുകളില്‍ അന്‍വറിന് അനൂകൂലമായി കമന്‍റുകള്‍ ധാരാളം വരുന്നുണ്ടെങ്കിലും പാര്‍ട്ടിയുണ്ടെങ്കിലേ എംഎല്‍എയ്ക്ക് വിലയുണ്ടാകൂ എന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റും നിലമ്പൂരിലെ ചില സിപിഎം അണികള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഒരുപാട് പേരുടെ വിയര്‍പ്പിന്‍റെയും രക്തത്തിന്‍റെയും വിലയുണ്ട് ഈ പാര്‍ട്ടിക്ക്. പാര്‍ട്ടിയെ കെട്ടിപ്പടുക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ പരസ്യമായ വാഗ്വാദത്തിലൂടെ പരിഹാസപാത്രമാകുമ്പോള്‍ കീറിമുറിയുന്നത് പ്രസ്ഥാനത്തെ ജീവനായി കാണുന്നവരുടെ മനസാണ്.


അങ്ങനെയുള്ളവര്‍ മനസ് മടുത്ത് അകന്നുപോകാതിരിക്കാന്‍ ഉചിതമായത് എന്താണോ അതാണ് ഉത്തരവാദിത്വപ്പെട്ടവരില്‍നിന്ന് പ്രതീക്ഷിക്കുന്നത്. എംഎല്‍എയും പാര്‍ട്ടിയും ഒരു പോലെ പ്രിയപ്പെട്ടതാണ്. ഈ നാട്ടിലെ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് എംഎല്‍എ കഴിഞ്ഞ കാലഘട്ടത്തില്‍ അവിഭാജ്യഘടകമാണ് എന്ന് തിരിച്ചറിയുന്നതിനൊപ്പം പാര്‍ട്ടി ഉണ്ടെങ്കിലേ എംഎല്‍എയ്ക്കും വിലയുണ്ടാകൂ എന്നതാണ് യാഥാര്‍ഥ്യം- എന്നു പോസ്റ്റില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.