ബാലചന്ദ്രൻ വടക്കേടത്തിന് അന്ത്യാഞ്ജലി
ബാലചന്ദ്രൻ വടക്കേടത്തിന് അന്ത്യാഞ്ജലി
Saturday, October 19, 2024 11:10 PM IST
തൃശൂർ: പ്രമുഖ സാഹിത്യ നിരൂപകനും സാംസ്കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്തിന് (69) നാടിന്‍റെ അന്ത്യാഞ്ജലി. ഏറെനാളായി അസുഖബാധിതനായിരുന്നു. കഴിഞ്ഞദിവസം കോഴിക്കോട്ടേക്കുള്ള യാത്ര കഴിഞ്ഞു മടങ്ങിയെത്തിയശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം.

മൃതദേഹം രാവിലെ സാഹിത്യ അക്കാദമി ഹാളിൽ പൊതുദർശനത്തിനു വച്ചു. മന്ത്രി കെ. രാജൻ അടക്കം സമൂഹത്തിലെ വിവിധ മേഖലകളിൽനിന്നുള്ള നിരവധിപ്പേർ അന്ത്യാഞ്ജലിയർപ്പിച്ചു.

ആരോഗ്യവകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. തൃശൂർ നാട്ടികയിൽ എഴുത്തുകാരനായ രാമചന്ദ്രൻ വടക്കേടത്തിന്‍റെയും സരസ്വതിയുടെയും മകനാണ്. ഭാര്യ: സതി. മകൻ: കൃഷ്ണചന്ദ്രൻ (ഗൾഫ്). സംസ്കാരം ഇന്നു രാവിലെ 10നു തൃപ്രയാറിലെ വീട്ടുവളപ്പിൽ.

കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാദമി വൈസ് പ്രസിഡന്‍റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, സമസ്തകേരള സാഹിത്യ പരിഷത്ത് നിർവാഹകസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രഭാഷകൻ, രാഷ്‌ട്രീയ-സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ അറിയിപ്പെട്ട വടക്കേടത്ത് നിരവധി നിരൂപണഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.


വാക്കിന്‍റെ സൗന്ദര്യശാസ്ത്രം, നിഷേധത്തിന്‍റെ കല, മരണവും സൗന്ദര്യവും, ഉത്തരസംവേദനം, വായനയുടെ ഉപനിഷത്ത്, പുതിയ ഇടതുപക്ഷം, പുരോഗമനപാഠങ്ങൾ, രമണൻ എങ്ങനെ വായിക്കരുത്, ആനന്ദമീമാംസ, നോവൽ സന്ദർശനങ്ങൾ, പ്രത്യവമർശം, ജന്മശ്രാദ്ധം, ഒരു ചോദ്യം രണ്ടുത്തരം, വിമർശകന്‍റെ കാഴ്ചകൾ, കൂട്ടിവായന, ആധുനികതയ്ക്കും ഉത്തരാധുനികതയ്ക്കും ഇടയിൽ, സച്ചിൻ അടിച്ച പന്ത്, ആശയം സമൂഹം ഇടതുപക്ഷം, അർത്ഥങ്ങളുടെ കലഹം, ചെറുത്തുനിൽപ്പിന്‍റെ ദേശങ്ങൾ എന്നിവയാണ് പ്രധാന കൃതികൾ.

എ.ആർ. രാജരാജവർമ പുരസ്കാരം, കുറ്റിപ്പുഴ അവാർഡ്, ഫാ. വടക്കൻ അവാർഡ്, കാവ്യമണ്ഡലം അവാർഡ്, ഗുരുദർശന അവാർഡ്, ശ്രീശൈലം സാഹിത്യപുരസ്കാരം, സി.പി. മേനോൻ അവാർഡ്, കലാമണ്ഡലം മുകുന്ദരാജ പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ ലഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.