സിപിഎമ്മിലേക്കു വരുന്നവരെ സതീശൻ ആക്രമിക്കുന്നു: മന്ത്രി
സിപിഎമ്മിലേക്കു  വരുന്നവരെ സതീശൻ  ആക്രമിക്കുന്നു: മന്ത്രി
Saturday, October 19, 2024 1:17 AM IST
തിരുവനന്തപുരം: കോണ്‍ഗ്രസിൽ നിന്നു സിപിഎമ്മിലേക്കു വരുന്നവരെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആക്രമിക്കുന്നുവെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്.

രാഷ് ട്രീയം പറയേണ്ട സ്ഥലത്ത് സതീശൻ വ്യക്തിപരമായി വിമർശിക്കുകയാണു ചെയ്യുന്നത്. എന്നാൽ കോണ്‍ഗ്രസിൽ നിന്നും ബിജെപിയിലേക്കു പോകുന്നവരെ അദ്ദേഹം വിമർശിക്കുന്നില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

രാഷ്ട്രീയപരമായി ഉയർത്തിയ ചോദ്യങ്ങൾക്കു പ്രതിപക്ഷനേതാവ് പിച്ചും പേയും പറയുകയാണ്. അദ്ദേഹത്തിനെതിരേ രാഷ് ട്രീയമായുള്ള വിമർശനം ഇനിയും തുടരും. അടിയന്തര പ്രമേയത്തിന് അനുമതി നൽകിയപ്പോൾ ഓടിയൊളിച്ച പ്രതിപക്ഷ നേതാവിനെ ഭീരുവെന്നല്ലാതെ എന്തു വിളിക്കുമെന്നും കോണ്‍ഗ്രസിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ ബിജെപിയുടെ അണ്ടർ കവർ ഏജന്‍റുമാരാണ്. തൃശൂരിൽ ബിജെപിയുടെ വിജയം ഗൗരവതരമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.