ജിംനേഷ്യത്തിലെ മുൻ ട്രെയിനർ കുത്തേറ്റു മരിച്ച നിലയിൽ
ജിംനേഷ്യത്തിലെ മുൻ ട്രെയിനർ  കുത്തേറ്റു മരിച്ച നിലയിൽ
Saturday, October 19, 2024 1:16 AM IST
ആലുവ: ചുണങ്ങംവേലിയിൽ ജിംനേഷ്യത്തിലെ മുൻ ട്രെയിനറെ വീട്ടുമുറ്റത്ത് കുത്തേറ്റു മരിച്ചനിലയിൽ കണ്ടെത്തി.

കണ്ണൂർ ശ്രീകണ്ഠപുരം നെടുംചാര വീട്ടിൽ സാബിത്ത് (34) ആണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജിംനേഷ്യം ഉടമയായ ചുണങ്ങംവേലി എരുമത്തല ചാലപ്പറന്പിൽ കൃഷ്ണപ്രതാപിനെ (25) എടത്തല പോലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകം നടത്തിയശേഷം ബൈക്കിൽ കയറി രക്ഷപ്പെട്ട പ്രതിയെ തൃശൂരിൽനിന്നാണു പിടികൂടിയത്. പ്രതിയെ സ്ഥലത്തെത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി. സ്ഥാപനത്തിലെ പരിശീലകനായ സാബിത്തിനെ രണ്ടു മാസം മുന്പ് ഒഴിവാക്കിയതാണെന്നു പ്രതി പോലീസിനോടു പറഞ്ഞു.

സാബിത്ത് ജിംനേഷ്യത്തിൽനിന്നും 300 മീറ്റർ അകലെ വാടക വീട്ടിൽ മറ്റു മൂന്നു സുഹൃത്തുക്കൾക്കൊപ്പമാണു താമസിച്ചിരുന്നത്. വാടകവീട്ടിലെത്തിയ പ്രതി ആയുധം കൊണ്ട് കുത്തിവീഴ്ത്തുകയായിരുന്നു. സാബിത്ത് സംഭവസ്ഥലത്തുതന്നെ മരിച്ചു.


മൃതദേഹം ഇന്ന് കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സാബിത്തിന് ഭാര്യയും ഏഴും മൂന്നും വയസുള്ള രണ്ടു കുട്ടികളുണ്ട്.

കൊല നടത്തിയശേഷം രക്ഷപ്പെട്ട പ്രതിയെ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ തൃശൂർ ചെന്പൂച്ചിറയിൽനിന്നാണു പിടികൂടിയത്. സാന്പത്തിക തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രതിയുടെ മൊഴി. എന്നാൽ ഇത് പൂർണമായി പോലീസ് വിശ്വസിച്ചിട്ടില്ല.

അബ്ദുള്‍ ഖാദറിന്‍റെയും പരേതയായ നെടിഞ്ചാര ഫാത്തിമയുടെയും മകനാണ് മരിച്ച സാബിത്ത്. ഭാര്യ : ശമീല (ചെങ്ങളായി). മക്കള്‍ : സഹറ (വിദ്യാര്‍ഥി), ഇവാന്‍. സഹോദരങ്ങള്‍ : അബ്ദുള്‍ ഗഫൂര്‍, അബ്ദുല്‍ റസാഖ് (ദുബായ്), അബ്ദുല്‍ റഷീദ്, ശംസീര്‍, സയ്യിദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.