എം.എം. ലോറന്‍സിന്‍റെ മൃതദേഹ തർക്കം: 23ന് വിധി പറയും
എം.എം. ലോറന്‍സിന്‍റെ മൃതദേഹ തർക്കം:  23ന് വിധി പറയും
Saturday, October 19, 2024 2:02 AM IST
കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം.എം. ലോറന്‍സിന്‍റെ മൃതദേഹം പഠനാവശ്യത്തിന് നല്‍കരുതെന്ന ഹര്‍ജിയില്‍ ഹൈക്കോടതി അടുത്ത ബുധനാഴ്ച വിധി പറയും.

മകള്‍ ആശാ ലോറന്‍സ് നല്‍കിയ ഹര്‍ജിയാണു ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. അതുവരെ മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കി.

മൃതദേഹം ക്രൈസ്തവ മതാചാരപ്രകാരം സംസ്‌കരിക്കണമെന്നാണു ഹര്‍ജിക്കാരിയായ മകളുടെ ആവശ്യം. ഇക്കാര്യത്തില്‍ രേഖാപരമായ സമ്മതപത്രം ലോറന്‍സ് നല്‍കിയിരുന്നില്ലെന്നും മറ്റും മക്കളും പാര്‍ട്ടിയും ചേര്‍ന്നാണു തീരുമാനമെടുത്തതെന്നുമാണ് ആക്ഷേപം. കൃത്യമായ ബോധ്യത്തോടെയല്ല സമ്മതപത്രം നല്‍കിയതെന്ന് മറ്റൊരു മകളായ സുജാതയും ഇന്നലെ കോടതിയെ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.