ദിവ്യക്കെതിരേ ഡിജിപിക്ക് പരാതി നൽകി
ദിവ്യക്കെതിരേ ഡിജിപിക്ക് പരാതി നൽകി
Saturday, October 19, 2024 1:17 AM IST
കണ്ണൂർ: എഡിഎമ്മിന്‍റെ മരണത്തിനു പിന്നിലെ നിർണായക വിവരങ്ങൾ ഉൾക്കൊള്ളിച്ച് പി.പി. ദിവ്യയും ജില്ലാ കളക്ടറും ഉൾപ്പടെയുള്ളവർക്കെതിരേ അന്വേഷണം നടത്തണമെന്നും മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയും ദിവ്യയുടെ ദുരൂഹ ഇടപാടുകളും സംബന്ധിച്ച് സമഗ്ര അന്വേഷണവും നിയമ നടപടിയുമാവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.

പോലീസ് ആസ്ഥാനത്തെത്തി ഡിജിപി ക്ക് നേരിട്ട് നൽകിയ പരാതി തുടർനടപടികൾക്കായി ഡിജിപിയുടെ സ്പെഷൽ ടീമിന് കൈമാറി.


പരാതിയിലെ പ്രസക്ത ഭാഗങ്ങൾ: എഡിഎമ്മിന്‍റെ മരണത്തിനുശേഷം പി.പി. ദിവ്യയും പ്രശാന്തനും മറ്റും ചേർന്ന് വിഷയത്തിൽനിന്നു രക്ഷപ്പെടാനുള്ള നീക്കങ്ങളുടെ ഭാഗമായി വ്യാജ തെളിവുകൾ ഉണ്ടാക്കിയതിനും വ്യാജ പരാതി ഉൾപ്പെടെ തയാറാക്കി ഗുരുതരമായ ക്രിമിനൽ ഗൂഢാലോചനയും കുറ്റവും ചെയ്തിരിക്കുന്നത് സംബന്ധിച്ച് ഇരുവർക്കുമെതിരെ കേസെടുത്ത് അന്വേഷിക്കേണ്ടതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.