കൊച്ചിയിലും ഓപ്പണ്‍ ഡബിള്‍ ഡെക്കര്‍ ബസ് സർവീസ് തുടങ്ങും: മന്ത്രി ഗണേഷ്‌കുമാര്‍
കൊച്ചിയിലും ഓപ്പണ്‍ ഡബിള്‍ ഡെക്കര്‍ ബസ്  സർവീസ് തുടങ്ങും: മന്ത്രി ഗണേഷ്‌കുമാര്‍
Saturday, October 19, 2024 1:16 AM IST
കൊച്ചി: വിനോദ സഞ്ചാരികള്‍ക്കായി തിരുവനന്തപുരത്തെപ്പോലെ കൊച്ചിയിലും ഓപ്പണ്‍ ഡബിള്‍ ഡെക്കര്‍ ബസ് സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഒരു മാസത്തിനുള്ളില്‍ ഇതു നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കലൂര്‍ ജെഎല്‍എന്‍ മെട്രോ സ്റ്റേഷനില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കിയ പുതിയ സിറ്റിസണ്‍ സെന്‍റിനല്‍ മൊബൈല്‍ ആപ്പിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് തയാറാക്കിയ സിറ്റിസണ്‍ സെന്‍റിനല്‍ പോലെയുള്ള മൊബൈല്‍ ആപ്പ് സഹായകമാകും.

നിരത്തുകളിലെ അപകടങ്ങളില്‍ വളരെയേറെപ്പേര്‍ മരിക്കുന്നു. അതില്‍ കൂടുതലും ചെറുപ്പക്കാരാണ്. അപകടങ്ങളും ഗതാഗത നിയമ ലംഘനങ്ങളും കുറയ്ക്കുന്നതിനും തടയുന്നതിനും പരിശോധന ഇനിയും ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു.


നമ്മുടെ മുന്നില്‍ കാണുന്ന കുറ്റകൃത്യങ്ങള്‍ വകുപ്പിന്‍റെ പുതിയ ആപ്പില്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയും. ഓരോ പൗരനും ഇക്കാര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഓഫീസറായി മാറണം. കേരളത്തില്‍ ഇത് ആദ്യമാണ്. വലിയതോതില്‍ കുറ്റകൃത്യങ്ങള്‍ കുറയാന്‍ ഇതു സഹായിക്കും.

വീഡിയോയിലെ കുറ്റകൃത്യം പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം ശിക്ഷണ നടപടികള്‍ സ്വീകരിക്കും. ഇത് ഒരു പരീക്ഷണമാണ്. തെറ്റുകള്‍ ചൂണ്ടിക്കാണിക്കാം. തീര്‍ച്ചയായും തിരുത്തല്‍ വരുത്തുമെന്നും മന്ത്രി അറിയിച്ചു.

ചടങ്ങിൽ ഉമ തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എംപി, ടി.ജെ. വിനോദ് എംഎല്‍എ, മേയര്‍ എം. അനില്‍കുമാര്‍, ഗതാഗത വകുപ്പ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു എന്നിവര്‍ പങ്കെടുത്തു.

എന്‍ഐസി ഡയറക്ടര്‍ പ്രദീപ്‌സിംഗ് സിറ്റിസണ്‍ സെന്‍റിനല്‍ ആപ്പ് അവതരിപ്പിച്ചു. വീഡിയോ പ്രകാശനം ടി.ജെ. വിനോദ് എംഎല്‍എ നിര്‍വഹിച്ചു. അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പി.എസ്. പ്രമോദ്ശങ്കര്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.