കോൺഗ്രസെന്നത് ജീവശ്വാസം: സരിനെതിരേ വൈകാരിക കുറിപ്പുമായി ബാലകൃഷ്ണൻ പെരിയ
കോൺഗ്രസെന്നത് ജീവശ്വാസം: സരിനെതിരേ വൈകാരിക കുറിപ്പുമായി ബാലകൃഷ്ണൻ പെരിയ
Saturday, October 19, 2024 1:17 AM IST
കാഞ്ഞങ്ങാട്: കോൺഗ്രസ് തന്‍റെ ജീവശ്വാസമാണെന്നും അതിനെ മരണദിനം വരെ നിശ്ചലമാക്കാൻ ആർക്കും കഴിയില്ലെന്നും മാസങ്ങൾക്കു മുമ്പ് കോൺഗ്രസിൽനിന്നു പുറത്താക്കപ്പെട്ട മുൻ കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ.

പാർട്ടിവിട്ട് സിപിഎമ്മിനൊപ്പം ചേർന്ന പി. സരിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് പുറത്താക്കിയിട്ടും പാർട്ടിയുമായി തനിക്കുള്ള വൈകാരികബന്ധം ബാലകൃഷ്ണൻ വ്യക്തമാക്കിയത്.

പാർട്ടിയിൽനിന്നു പുറത്താക്കിയിട്ടും ഹൃദയരക്തത്തിൽ അലിഞ്ഞുചേർന്ന കോൺഗ്രസല്ലാതെ മറ്റൊന്നും തനിക്ക് ഉൾക്കൊള്ളാൻ കഴിയില്ലെന്ന് കുറിപ്പിൽ പറയുന്നു.

രാഷ്‌‌ട്രീയമായി അനാഥനാക്കപ്പെട്ടിട്ടും താൻ സാധാരണ കോൺഗ്രസ് പ്രവർത്തകർക്കൊപ്പമുണ്ട്. ഔദ്യോഗികമായി പാർട്ടിയിലില്ലെങ്കിലും കോൺഗ്രസുകാരനായിത്തന്നെയാണ് താൻ ഇപ്പോഴും ജീവിക്കുന്നതെന്ന് ബാലകൃഷ്ണന്‍റെ കുറിപ്പിൽ പറഞ്ഞു.


ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കൊലപാതകക്കേസിൽ പ്രതിയായ സിപിഎം നേതാവിന്‍റെ മകന്‍റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് കഴിഞ്ഞ മേയിലാണ് ബാലകൃഷ്ണൻ പെരിയയും സഹോദരൻ രാജൻ പെരിയയുമടക്കം നാലു നേതാക്കളെ കോൺഗ്രസിൽനിന്നു പുറത്താക്കിയത്.

തുടക്കത്തിൽ പരസ്യപ്രതികരണങ്ങൾക്കു മുതിർന്നെങ്കിലും പിന്നീട് വിവാദങ്ങളിൽനിന്നു മാറിനില്ക്കാനായിരുന്നു ഇവരുടെ തീരുമാനം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉദുമ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ബാലകൃഷ്ണൻ എറണാകുളത്ത് സ്വന്തം മാധ്യമസ്ഥാപനം നടത്തുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.