പുഴയുടെ അടിത്തട്ടില്‍നിന്ന് അഗ്നിയിലേക്ക്...
പുഴയുടെ അടിത്തട്ടില്‍നിന്ന് അഗ്നിയിലേക്ക്...
Sunday, September 29, 2024 3:06 AM IST
കോഴിക്കോട്: ഷിരൂരില്‍ ഗംഗാവലി പുഴയുടെ അടിത്തട്ടിലേക്ക് പ്രകൃതി എടുത്തെറിഞ്ഞ അര്‍ജുനെ 74 ദിവസത്തിനുശേഷം കണ്ണാടിക്കല്‍ അമരാവതി വീട്ടുവളപ്പിലോരുക്കിയ ചിതയിൽ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. കണ്ണീര്‍മഴ പെയ്തിറങ്ങിയ കണ്ണാടിക്കലിലെ വീട്ടില്‍ ഇന്നലെ രാവിലെ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരച്ചടങ്ങ്.

അര്‍ജുന്‍റെ മൃതദേഹം ചിതയിലേക്ക് എടുക്കുമ്പോള്‍ ഒരു നാട് മാത്രമല്ല മലയാളികളൊന്നാകെ കണ്ണീരണിഞ്ഞു. എത്ര അമര്‍ത്തിവച്ചിട്ടും പുറത്തേക്കെത്തിയ തേങ്ങലുകള്‍, ഒരുനോക്കുകാണാന്‍ എത്രനേരം വേണമെങ്കിലും കാത്തിരിക്കാന്‍ കൂട്ടമായി എത്തിയ നാട്ടുകാര്‍... കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു അന്ത്യയാത്ര.

അര്‍ജുന്‍ പണികഴിപ്പിച്ച അമരാവതി എന്ന വീടിന്‍റെ മുറ്റത്ത് ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിന് ശേഷം സഹോദരന്‍ അഭിജിത്ത് ചിതയ്ക്ക് തീകൊളുത്തി. അച്ഛനും ലോറിയും പടികടന്നുവരുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന മൂന്നു വയസുകാരന്‍ അയാന്‍ കണ്ടുനിന്നവരുടെ കണ്ണു നിറച്ചു.

ചിതകൊളുത്തുമ്പോള്‍ എന്തിനെന്നറിയാതെ അമ്മയുടെ സമീപത്തുനിന്ന അയാന്‍ അലറിക്കരഞ്ഞു. അര്‍ജുന്‍റെ ഭാര്യ കൃഷ്ണപ്രിയ, സഹോദരിമാരായ അഞ്ജു, അഭിരാമി, അമ്മ ഷീല, അച്ഛന്‍ പ്രേമന്‍ എന്നിവര്‍ വിങ്ങിപ്പൊട്ടി യാത്രാമൊഴിയേകി.

ഇന്നലെ രാവിലെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. മൃതദേഹം വഹിച്ചുള്ള ആംബുലന്‍സിനെ അനുഗമിച്ച് വിലാപയാത്ര ഒമ്പതരയോടെയാണ് ജനങ്ങള്‍ തിങ്ങിനിറഞ്ഞ കണ്ണാടിക്കലിലെ ‘അമരാവതി’ എന്ന വീടിനരികിലേക്ക് എത്തിയത്.


അവിടെനിന്നു വീട്ടിലേക്കുളള വഴി നീളെ ആംബുലന്‍സിനെ അനുഗമിച്ച് പുരുഷാരം ഒഴുകിയെത്തി. ആദ്യം ബന്ധുക്കള്‍ക്കു മാത്രം കുറച്ച് സമയം അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സമയം നല്‍കി. പിന്നീട് നാട്ടുകാര്‍ക്കും അര്‍ജുന് ആദരമര്‍പ്പിക്കാനായി പല നാടുകളില്‍ നിന്നെത്തിയവര്‍ക്കുമായി പൊതുദര്‍ശനം നടന്നു.

അര്‍ജുന്‍റെ ലോറി ഉടമ മനാഫ് പൊട്ടിക്കരഞ്ഞുകൊണ്ടാണ് അന്തിമോപചാരമര്‍പ്പിച്ചത്. അർജുന്‍റെ മൃതദേഹത്തിനൊപ്പം ആംബുലന്‍സില്‍ എത്തിയ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയും അന്തിമോപചാരമര്‍പ്പിച്ചു.

കോഴിക്കോട് ജില്ലാ അതിര്‍ത്തിയില്‍ മന്ത്രി എ.കെ. ശശീന്ദ്രനും കെ.കെ. രമ എംഎല്‍എയും ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാറും ചേര്‍ന്നു മൃതദേഹം ഏറ്റുവാങ്ങി. ഏഴരയ്ക്ക് മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പൂളാടിക്കുന്നിലെത്തി. ഇവിടെനിന്നാണ് രാവിലെ ഒമ്പതരയോടെ വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി കണ്ണാടിക്കലിലെ വീട്ടിലെത്തിയത്.

കേരള, കര്‍ണാടക പോലീസും വിലാപയാത്രയെ അനുഗമിച്ചിരുന്നു. മന്ത്രി കെ.ബി. ഗണേഷ് കുമാറും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലും മഞ്ചേശ്വരം എംഎല്‍എ എ.കെ.എം .അഷ്റഫും അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.