എം.എം. ലോറന്‍സിന്‍റെ മൃതദേഹത്തെച്ചൊല്ലി തര്‍ക്കം; മെഡി. കോളജിനു കൈമാറണമെന്ന് മകൻ, എതിർത്ത് മകൾ
എം.എം. ലോറന്‍സിന്‍റെ  മൃതദേഹത്തെച്ചൊല്ലി തര്‍ക്കം; മെഡി. കോളജിനു കൈമാറണമെന്ന് മകൻ, എതിർത്ത് മകൾ
Tuesday, September 24, 2024 2:29 AM IST
കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം.എം. ലോറന്‍സിന്‍റെ മൃതദേഹം മെഡിക്കല്‍ കോളജിനു കൈമാറുന്നതിനെച്ചൊല്ലി മക്കള്‍ക്കിടയിലുണ്ടായ തര്‍ക്കം സംഘർഷത്തിലും കൈയാങ്കളിയിലും കലാശിച്ചു. മൃതദേഹം പൊതുദർശനത്തിനു വച്ച എറണാകുളം ടൗണ്‍ഹാൾ ഇന്നലെ സാക്ഷ്യം വഹിച്ചത് അപ്രതീക്ഷിതവും അസാധാരണവുമായ രംഗങ്ങള്‍ക്ക്.

മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ ഇളയ മകള്‍ ആശ ലോറന്‍സ് തടസവുമായി നിന്നതോടെ‌യാണു തർക്കം ഉടലെടുത്തത്. മൃതദേഹം മെഡിക്കല്‍ കോളജിനു കൈമാറുന്നതിനെക്കുറിച്ച് പിതാവ് പറഞ്ഞിട്ടില്ലെന്നും മതാചാരപ്രകാരം സംസ്‌കരിക്കണമെന്നുമായിരുന്നു മകളുടെ ആവശ്യം.

മൃതദേഹം വിട്ടുനല്‍കാന്‍ കൂട്ടാക്കാതിരുന്നതോടെ ആശയെയും മകന്‍ മിലനെയും പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് പിടിച്ചുമാറ്റി. ഈ സമയം വനിതാ പ്രവര്‍ത്തകരടക്കം ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു.

തന്നെ പിടിച്ചുമാറ്റാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകരായ വനിതകള്‍ക്കു നേരേ ഒരുഘട്ടത്തില്‍ ആശ കയര്‍ക്കുകയുമുണ്ടായി. വീണ്ടും മൃതദേഹത്തിനരികില്‍നിന്നു പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ ആശ നിലത്തു വീണു.

തർക്കം തുടരുന്ന സാഹചര്യത്തിൽ കോടതി ഇടപെട്ട് മൃതദേഹം തത്കാലം കളമശേരി മെഡിക്കല്‍ കോളജ് മോർച്ചറിയിലേക്കു മാറ്റി. റെഡ് വോളണ്ടിയർമാർ എത്തിയാണു മൃതദേഹം പൊതുദര്‍ശന പന്തലില്‍‌നിന്നു പുറത്തെത്തിച്ച് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയത്.

ലോറന്‍സിന്‍റെ അവസാന യാത്രയയപ്പ് ചതിയിലൂടെയാണെന്നും അദ്ദേഹത്തേക്കാള്‍ വലിയ നിരീശ്വരവാദിയായിരുന്ന ലോറന്‍സിന്‍റെ പിതാവിന്‍റെ അന്ത്യകര്‍മങ്ങള്‍ മതാചാരങ്ങളോടെയായിരുന്നു നടന്നിരുന്നതെന്നും ആശ നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.


മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുനല്‍കുന്നതിനെതിരേ ആശ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിതാവിന്‍റെ ആഗ്രഹപ്രകാരമാണു മെഡിക്കല്‍ കോളജിന് മൃതദേഹം കൈമാറാന്‍ തീരുമാനിച്ചതെന്ന് മൂത്ത മകന്‍ അഡ്വ. എല്‍.എല്‍. സജീവൻ പറഞ്ഞു.

മൃതദേഹം മെഡിക്കല്‍ കോളജിനു നല്‍കണമെന്നത് പിതാവ് തന്നോടു വാക്കാല്‍ പറഞ്ഞിരുന്നതാണ്. അതു പിതാവിന്‍റെ തീരുമാനമായിരുന്നു. അദ്ദേഹമതു ഡോക്യുമെന്‍റ് ചെയ്തിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്.

ബിജെപിയിലെയും ആര്‍എസ്എസിലെയും ചിലരാണ് ആശയെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നത്. ആശയൊഴികെ മറ്റു മക്കള്‍ക്കെല്ലാം മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുനല്‍കാന്‍ സമ്മതമാണെന്നും സജീവൻ പറഞ്ഞു.

ന്യുമോണിയ ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ, ശനിയാഴ്ച ഉച്ചയോടെയാണു ലോറന്‍സ് മരിച്ചത്. തിങ്കളാഴ്ച എറണാകുളം ഗാന്ധിനഗറിലെ വീട്ടിലും പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസായ ലെനിന്‍ സെന്‍ററിലും തുടര്‍ന്ന് ടൗണ്‍ഹാളിലും നടന്ന പൊതുദര്‍ശനത്തില്‍ നേതാക്കളുള്‍പ്പടെ നിരവധിപ്പേര്‍ എത്തിച്ചേര്‍ന്നു. ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും നടന്‍ മമ്മൂട്ടിയും ലോറന്‍സിന് അന്തിമോപചാരം അര്‍പ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.