കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിൽ കമ്മീഷനിംഗ് അടുത്തമാസം
Sunday, July 14, 2024 8:07 AM IST
ഇരിട്ടി: ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായ കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിലെ കുടിവെള്ള വിതരണ പദ്ധതി അടുത്തമാസം പകുതിയോടെ ആദ്യഘട്ടം കമ്മീഷൻ ചെയ്യും. പായം, പേരാവൂർ, മുഴക്കുന്ന് പഞ്ചായത്തുകളിൽ ഡിസംബറിൽ കമ്മീഷൻ ചെയ്യാൻ ലക്ഷ്യമിടുന്നതായും, ആദ്യം കരാർ എടുത്തവർ പണി നടത്താത്ത സാഹചര്യത്തിൽ ആറളം പഞ്ചായത്തിൽ 55.80 കോടി രൂപയുടെയും അയ്യൻകുന്ന് പഞ്ചായത്തിൽ 58.65 കോടി രൂപയുടെയും പ്രവൃത്തികൾ റീടെൻഡർ ചെയ്യേണ്ടി വന്നു.

ആ പ്രവൃത്തികൾ പൂർത്തീകരിക്കാൻ 2025 മാർച്ച് വരെ സമയം വേണ്ടി വരുമെന്നും ജല അഥോറിറ്റി ഉദ്യാഗസ്‌ഥർ അറിയിച്ചു. ജൽജീവൻ മിഷൻ പ്രവർത്തനങ്ങൾ വിലയിരുത്തന്നിതാനായി സണ്ണി ജോസഫ് എംഎൽഎ വിളിച്ച നിയോജക മണ്ഡലംതല ജല അതോറിറ്റി, മരാമത്ത് അവലോകന യോഗത്തിലാണ് പദ്ധതികൾ കമ്മീഷൻ ചെയ്യുന്നതു സംബന്ധിച്ച സമയക്രമം അധികൃതർ വ്യക്‌തമാക്കിയത്.

നേരത്തേ നിശ്ചയിച്ചതിലും വൈകിയതിലും പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതിലും ജനപ്രതിനിധികൾ പ്രതിഷേധം അറിയിച്ചു. കൊട്ടിയൂർ (45. 54 കോടി രൂപ), കേളകം (41. 53 കോടി രൂപ), കണിച്ചാർ (41. 41 കോടി രൂപ) പഞ്ചായത്തുകളിൽ സംയുക്‌ത പദ്ധതിയായാണ് പ്രവർത്തനം. 70 ശതമാനം പ്രവൃത്തി പൂർത്തീകരിച്ചു. ഓഗസ്‌റ്റ് പകുതിയോടെ ഈ പഞ്ചായത്തുകളിലെ 2000 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കി ആദ്യഘട്ടം പായം പഞ്ചായത്തിൽ 92.51 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിയുടെ 85 ശതമാനം പ്രവൃത്തികൾ പൂർത്തീകരിച്ചു.

ഇതിനകം 5205 കണക്‌ഷൻ കമ്മീഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി മുഖ്യമന്ത്രിയുടെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി പ്രവൃത്തികൾ ഊർജിതമാക്കിയിട്ടുണ്ട്. അവശേഷിച്ച 10264 കുടുംബങ്ങൾക്ക് ഡിസംബറിൽ കുടിവെള്ളം പൈപ്പ് വഴി ലഭ്യമാക്കി കമ്മീഷനിംഗ് പൂർണമാക്കും. മുഴക്കുന്ന് പഞ്ചായത്തിൽ 63.45 കോടി രൂപ ചെലവിലും പേരാവൂർ പഞ്ചായത്തിൽ 67.21 കോടി രൂപ ചെലവിലും നടപ്പാക്കുന്ന പ്രവൃത്തികൾ 15 ശതമാനം ആണു പൂർത്തീകരിച്ചിട്ടുള്ളത്. ഡിസംബറിൽ തീരുമെന്നാണു പ്രതീക്ഷ. പായം പഞ്ചായത്തിൽ 92.51 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിയുടെ 85 ശതമാനം പ്രവൃത്തികൾ പൂർത്തീകരിച്ചു. ഇതിനകം 5205 കണക്‌ഷൻ നൽകി. ആകെ 5639 കുടുംബ
ങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്ന നിർദിഷ്‌ട പദ്ധതിയും ഡിസംബറിൽ പൂർത്തീകരിക്കും.
നിയോജക മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായി 410 കോടി രൂപ ചെലവിൽ 37214 കുടുംബങ്ങൾക്കാണു ജൽജീവൻ മിഷൻ പദ്ധതി പ്രകാരം കുടിവെള്ളമെത്തിക്കുന്നത്. പൈപ്പ് ലൈൻ സ്‌ഥാപിക്കുന്നതിനായി റോഡ് കുഴിക്കേണ്ടിവരുന്നതു സംബന്ധിച്ചുള്ള പ്രതിസന്ധികൾ പരമാവധി ലഘൂകരിക്കാനായി ജല അഥോറിറ്റി അധികൃതർ പഞ്ചായത്ത്, മരാമത്ത് അധികൃതരുമായി ആശയ വിനിമയം നടത്തണമെന്നും പഞ്ചായത്തുതല യോഗങ്ങൾ ചേരണമെന്നും എംഎൽഎ നിർദേശിച്ചു.

പഞ്ചായത്ത് പ്രസിഡന്‍റുമാരായ കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, കെ.പി. രാജേഷ്, സി.ടി. അനീഷ്, റോയി നമ്പുടാകം, പി.പി. വേണുഗോപാൽ, പി. രജനി, ആന്‍റണി സെബാസ്റ്റ്യൻ, ഇരിട്ടി നഗരസഭാ സ്‌ഥിരം സമിതി അധ്യക്ഷൻ കെ. സുരേഷ്, മുഴക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.വി. വിനോദ്, ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർ പി. സുനിൽകുമാർ, അസിസ്‌റ്റന്‍റ് എൻജിനിയർ പി.വി. ഷാജി, മരാമത്ത് അസിസ്‌റ്റന്‍റ് എൻജിനിയർ ടി.വി. രേഷ്‌മ എന്നിവർ പ്രസംഗിച്ചു.