പ്രിയ വൈദികന് ജന്മനാടിന്‍റെ യാത്രാമൊഴി
Sunday, August 18, 2024 1:47 AM IST
എടൂർ: പിറന്ന മണ്ണിൽ പ്രിയ വൈദികന് ജനസഞ്ചയങ്ങളുടെ കണ്ണീർപ്പുക്കൾ. കാസർഗോഡ് മുള്ളേരിയ പള്ളി അങ്കണത്തിൽ സ്വാതന്ത്ര്യദിനത്തിൽ ഉയർത്തിയ ദേശീയ പതാക അഴിച്ചെടുക്കുന്നതിനിടെ ഷോക്കേറ്റു മരിച്ച തലശേരി അതിരൂപതയിലെ യുവ വൈദികൻ ഫാ. മാത്യു (ഷിൻസ്) കുടിലിലിന് ജന്മനാടും അതിരൂപതയിലെ വിശ്വാസ സമൂഹവും വിടയേകി. എടൂരിലെ ഭവനത്തിലും സെന്‍റ് മേരീസ് ഫൊറോന പള്ളിയിലും മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോൾ ആ‍യിരങ്ങൾ അന്ത്യപ്രണാമം അർപ്പിച്ചു. പ്രിയപ്പെട്ട ഷിൻസച്ചനെ ഒരുനോക്ക് കാണാൻ നാടൊന്നായി ഒഴുകിയെത്തിയപ്പോൾ സംസ്കാരശുശ്രൂഷകൾ നിശ്ചയിച്ചതിലും ഏറെ വൈകി.

ഇന്നലെ രാവിലെ മൃതദേഹം എടൂരിലെ വീട്ടിലെത്തിച്ചപ്പോൾ അമ്മ അന്നക്കുട്ടിക്കും സഹോദരങ്ങളായ ലിന്‍റോ, ബിന്‍റോ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കും കരച്ചിലടക്കാനായില്ല. കണ്ടുനിന്നവരുടെ പോലും കണ്ണുനിറയ്ക്കുന്നതായിരുന്നു ഇവരുടെ അന്തിമോപചാരം. എടൂർ സെന്‍റ് മേരീസ് പള്ളിയിൽ വിവിധഘട്ടങ്ങളിലായി നടന്ന സംസ്‌കാര ശുശ്രൂഷകൾക്കും വിശുദ്ധ കുർബാനയ്ക്കും തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, ആർച്ച്ബിഷപ് എമരിറ്റസുമാരായ മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞറളക്കാട്ട്, മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ‌് താരാമംഗലം, തലശേരി അതിരൂപത വികാരി ജനറാൾമാരായ മോൺ. ആന്‍റണി മുതുകുന്നേൽ, മോൺ. സെബാസ്‌റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ, തിരുവനന്തപുരം മലങ്കര മേജർ അതിരൂപത വികാരി ജനറാൾ കോർഎപ്പിസ്കോപ്പ മോൺ. വർക്കി ആറ്റുപുറം, ഫാ. ഷിൻസ് കുടിലിലിന്‍റെ വല്യപ്പച്ചന്‍റെ സഹോദരൻ ഫാ. ജോൺ കുടിലിൽ സിഎസ്ടി, വല‍്യപ്പച്ചന്‍റെ സഹോദര പുത്രനും ദീപിക ചീഫ് എഡിറ്ററുമായ റവ. ഡോ. ജോർജ് കുടിലിൽ, കുടുംബാംഗങ്ങളായ ഫാ. ജെയിംസ് കുടിലിൽ, ഫാ. ജെയിംസ് മഠത്തിക്കണ്ടം സിഎംഎഫ് എന്നിവർ കാർമികത്വം വഹിച്ചു.

സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്‍റെ അനുശോചന സന്ദേശം അതിരൂപത വൈസ് ചാൻസലർ ഫാ. ജോസഫ് റാത്തപ്പിള്ളിലും ഫാ. ഷിൻസ് കുടിലിലിന്‍റെ ലഘു ജീവചരിത്രം അതിരൂപത ചാൻസലർ ഫാ. ജോസഫ് മുട്ടത്തുകുന്നേലും വായിച്ചു. കണ്ണൂർ ബിഷപ് ഡോ. അലക്‌സ് വടക്കുംതല വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.

ദീപികയ്ക്കുവേണ്ടി മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട് പുഷ്പചക്രം അർപ്പിച്ചു. എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനോയി കുര്യൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. വേലായുധൻ, പഞ്ചായത്ത് പ്രസിഡന്‍റു മാരായ കെ.പി. രാജേഷ് (ആറളം), കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ (അയ്യൻകുന്ന്), പി.സി. ഷാജി (ഉളിക്കൽ), മറ്റു ജനപ്രതിനിധികൾ, വൈദികർ, സിസ്റ്റേഴ്സ് എന്നിവർ അടക്കം നിരവധിപേർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

തലശേരി അതിരൂപത പ്രൊക്കുറേറ്റർ റവ. ഡോ. ജോസഫ് കാക്കരമറ്റത്തിലിന്‍റെ നേതൃത്വത്തിൽ സന്ദേശ ഭവനിലെയും ബിഷപ്സ് ഹൗസിലെയും മുഴുവൻ വൈദികരും എടൂർ സെന്‍റ് മേരീസ് ഫൊറോന വികാരി ഫാ. തോമസ് വടക്കേമുറിയിൽ, അസിസ്റ്റന്‍റ് വികാരി ഫാ. തോമസ് പൂകമല എന്നിവരുടെ നേതൃത്വത്തിൽ ഇടവകാ സമൂഹവും പൊതുദർശനത്തിനും സംസ്‌കാര ശുശ്രൂഷകൾക്കും നേതൃത്വം നൽകി.

വാക്കുകൾ ഇടറി മാർ പാംപ്ലാനി

എടൂർ: ഫാ. മാത്യു കുടിലിലിന്‍റെ സംസ്കാരശുശ്രൂഷയുടെ ഭാഗമായുള്ള അനുശോചന സന്ദേശത്തിൽ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാനാകാതെ തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ വാക്കുകൾ ഇടറി.

ഏലിയായെ സ്വർഗത്തിലേക്ക് എടുത്തതുപോലെ മാതാവിന്‍റെ സ്വർഗാരോപണ തിരുനാൾ ദിവസം ദൈവം അഗ്‌നിരഥം അയച്ച് ഷിൻസ് അച്ചനെ സ്വർഗത്തിലേക്കു കൊണ്ടുപോയെന്ന് താൻ വിശ്വസിക്കുന്നുവെന്നും കർത്താവിനോട് അനുരൂപപ്പെട്ട് മൂന്നുവർഷം കൊണ്ട് തന്‍റെ ബലി പൂർത്തിയാക്കിയ ഹൃദയത്തിന്‍റെ സംതൃപ്തിയാണ് അച്ചന്‍റെ മുഖത്ത് വിരിഞ്ഞ ചിരിയെന്നും ആർച്ച്ബിഷപ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.