തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള കൊല്ലം കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം അതീവ ഗുരുതരമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ക്ഷേത്രങ്ങൾ രാഷ്‌ട്രീയ പരിപാടികൾക്ക് വേദികളാക്കരുതെന്ന ഹൈക്കോടതി വിധി നിലനിൽക്കെയാണ് തിരുവിതാംകൂർ ദേവസ്വത്തിനു കീഴിലുള്ള ക്ഷേത്രത്തിൽ നിയമലംഘനമുണ്ടായത്.

ക്ഷേത്രപരിസരത്ത് ആർഎസ്എസിന്‍റെ കൊടിതോരണങ്ങൾ കെട്ടിയതും ഗൗരവത്തോടെ കാണണം. സംഭവത്തിൽ കുറ്റക്കാർക്കെതിരേ അടിയന്തര നടപടിയെടുക്കാൻ ദേവസ്വം ബോർഡും സർക്കാരും തയാറാകണം.


കടയ്ക്കൽ ക്ഷേത്രത്തിൽ സിപിഎം ഭരണസമിതി ചെയ്ത അതേ നിയമവിരുദ്ധ പ്രവർത്തനമാണ് കോട്ടുക്കൽ ക്ഷേത്രത്തിൽ സംഘപരിവാർ അനുകൂലികളും ചെയ്തത്. കേരളത്തിലെ ബിജെപിയും സിപിഎമ്മും ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങളാണെന്ന് ഒരിക്കൽകൂടി വ്യക്തമാക്കുന്നതാണ് കൊല്ലത്തെ ഈ രണ്ടു സംഭവങ്ങളും. ക്ഷേത്രോത്സവങ്ങൾ രാഷ്‌ട്രീയവത്കരിക്കുന്നതിലൂടെ സംസ്ഥാനത്ത് സംഘപരിവാറിനും ബിജെപിക്കും സിപിഎം ഇടമുണ്ടാക്കിക്കൊടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.