തിരുവനന്തപുരം: നിലന്പൂർ ഉപതെരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർമാരുടെ സൗകര്യം കണക്കിലെടുത്ത് ഓരോ ബൂത്തിലെയും സമ്മതിദായകരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തുവാൻ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിരുന്നു.

ഇത് കണക്കിലെടുത്ത് നിലന്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കമ്മീഷന്‍റെ മാർഗനിർദേശങ്ങൾ പാലിച്ച് പുതിയ പോളിംഗ് ബൂത്തുകൾ സൃഷ്ടിക്കുന്നതിനുള്ള പ്രൊപ്പോസൽ കമ്മീഷന് സമർപ്പിച്ചിരുന്നു.

നിയമസഭാ, ജില്ലാ തലങ്ങളിൽ രാഷ്‌ട്രീയ കഷികളുടെ യോഗത്തിലെ നിർദേശങ്ങൾ കൂടി ക്രോഡീകരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചത്. നിർദേശം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു.


59 പുതിയ പോളിംഗ് ബൂത്തുകൾ ഉൾപ്പെടെ ആകെ ഉപതെരഞ്ഞെടുപ്പിന് 263 പോളിംഗ് ബൂത്തുകളാവും നിലന്പൂർ നിയമസഭാ മണ്ഡലത്തിൽ ഉണ്ടാകുക. വോട്ടർമാരെ ക്രമം തെറ്റാതെ പുതിയ ബൂത്തിലേക്ക് ക്രമീകരിക്കുന്നത് ഉൾപ്പെടെയുള്ള തുടർനടപടി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ സ്വീകരിക്കും.

എല്ലാ പോളിംഗ് ബൂത്തുകളിലും വോട്ടർമാർക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കും.പുതിയ പോളിംഗ് ബൂത്തുകളിൽ ബൂത്ത് ലെവൽ ഓഫീസർമാരെ നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നു മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.