വടകര: നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍നിന്നു മോഷ്ടിച്ച ആറു ബൈക്കുകളുമായി അഞ്ചു വിദ്യാര്‍ഥികള്‍ പിടിയില്‍. വടകരയിലെയും സമീപ പ്രദേശങ്ങളിലെയും സ്‌കൂളുകളിലെ വിദ്യാര്‍ഥികളാണു പിടിയിലായത്.

ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്നവരാണ് ഇവര്‍. പ്രധാനമായും വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നാണു ബൈക്കുകള്‍ മോഷ്ടിച്ചത്. കവര്‍ന്നെടുക്കുന്ന ബൈക്കുകള്‍ രൂപമാറ്റം വരുത്തിയും വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ചും ഉപയോഗിക്കുകയാണ് ചെയ്യുന്നത്.

നഗരത്തില്‍നിന്നു ബൈക്കുകള്‍ മോഷണം പോകുന്നത് വ്യാപകമായതോടെ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്കള്ളന്മാരെക്കുറിച്ചു സൂചന ലഭിച്ചത്.


മോഷ്ടിക്കുന്ന ബൈക്കുകള്‍ ഒന്നും പുറത്തേക്കു പോയിരുന്നില്ല. പിന്നീട് ബൈക്കുകള്‍ പോലീസ് ഓരോന്നായി കണ്ടെടുക്കുകയായിരുന്നു. ഇവയൊന്നും വീടുകളില്‍ സൂക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ രക്ഷിതാക്കള്‍ക്കു യാതൊരു വിവരവുമുണ്ടായിരുന്നില്ല. എസ്‌ഐ രഞ്ജിത്തിന്‍റെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് ബൈക്കുകളും കുട്ടിമോഷ്ടാക്കളെയും പിടികൂടിയത്.