കേന്ദ്രത്തിനെതിരേയുള്ള സംസ്ഥാനത്തിന്‍റെ നടപടി : എംഎൽഎമാരുടെ ചോദ്യത്തിനു മറുപടി നൽകാതെ മുഖ്യമന്ത്രി
കേന്ദ്രത്തിനെതിരേയുള്ള സംസ്ഥാനത്തിന്‍റെ നടപടി : എംഎൽഎമാരുടെ ചോദ്യത്തിനു 
മറുപടി നൽകാതെ മുഖ്യമന്ത്രി
Monday, September 30, 2024 5:15 AM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരേ സംസ്ഥാനത്തിന്‍റെ നടപടിയുമായി ബന്ധപ്പെട്ട സിപിഐ അംഗങ്ങളുടെ നിയമസഭയിലെ ചോദ്യങ്ങൾക്കു മറുപടി നൽകാതെ മുഖ്യമന്ത്രി പിണറായി വിജയൻ.

ഇന്ത്യ എന്ന ആശയാടിത്തറ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ കേന്ദ്ര ഭരണകൂടത്തിനെതിരേ സംസ്ഥാനവും സർക്കാരും ശക്തമായി പ്രതികരിച്ചിട്ടുണ്ടോ, സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ എന്ന സിപിഐ എംഎൽഎമാരുടെ കഴിഞ്ഞ ജൂണിലെ ചോദ്യത്തിന് മുഖ്യമന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ല. ആർഎസ്എസ് ദേശീയ നേതാക്കളെ കണ്ടു ചർച്ച നടത്തിയ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാറിനെ മാറ്റണമെന്ന ആവശ്യം സിപിഐ കടുപ്പിക്കുന്നതിനിടയിലും കേന്ദ്ര സർക്കാരിനെതിരേയുള്ള നിയമസഭാ ചോദ്യങ്ങൾക്കു പോലും മറുപടി നൽകാതെ മൂന്നു മാസമായി മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണ്.

കഴിഞ്ഞ ജൂണിൽ നാല് സിപിഐ എംഎൽഎമാരാണ് ചോദ്യം ഉന്നയിച്ചത്. ഇന്ത്യ എന്ന രാഷ്‌ട്രം കെട്ടിപ്പടുക്കപ്പെട്ട ആശയാടിത്തറയെ കേന്ദ്രഭരണകൂടംതന്നെ വെല്ലുവിളിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നതു സംസ്ഥാനത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ നടപടി വിശദമാക്കാമോ. ഈ സാഹചര്യത്തിന് എതിരേ സംസ്ഥാനവും സർക്കാരും ശക്തമായി പ്രതികരിച്ചിട്ടുണ്ടോ? വ്യക്തമാക്കാമോ?


ഫെഡറലിസത്തിന് അപ്പുറമുള്ള കേന്ദ്രത്തിന്‍റെ ധനപരമായ ഇടപെടലുകളെ കോടതിക്കകത്തും പുറത്തും ശക്തമായി ഉയർത്തിക്കാട്ടാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ? അന്ധവിശ്വാസങ്ങളെയും ശാസ്ത്രത്തെയും കൂട്ടിക്കുഴയ്ക്കാനുള്ള ചിലരുടെ ശ്രമങ്ങളെ ഓരോ ഘട്ടത്തിലും കൃത്യമായി വിലയിരുത്താനും പ്രതികരിക്കാനും സർക്കാർ തയാറായിട്ടുണ്ടോ; വിശദമാക്കാമോ? എന്നീ ചോദ്യങ്ങൾക്കാണ് മറുപടി ഇല്ലാത്തത്. പി.എസ്. സുപാൽ, വി. ശശി, സി.കെ. ആശ, വാഴൂർ സോമൻ എന്നീ സിപിഐ എംഎൽഎമാരാണ് ചോദ്യം ഉന്നയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.