1117 കെഎസ്ആർടിസി ബസുകൾക്ക് രണ്ടു വർഷം കൂടി ആയുസ് നീട്ടി
1117 കെഎസ്ആർടിസി ബസുകൾക്ക്  രണ്ടു വർഷം കൂടി ആയുസ് നീട്ടി
Monday, September 30, 2024 4:56 AM IST
ചാത്തന്നൂർ: നിരത്തുകളിൽ നിന്നു പിൻവലിച്ച് കട്ടപ്പുറത്ത് കയറ്റേണ്ടിയിരുന്ന 1117 കെഎസ്ആർടിസി ബസുകൾക്ക് രണ്ടു വർഷം കൂടി ആയുസ് നീട്ടിക്കിട്ടി. 1117 സർവീസ് ബസുകൾ ഉൾപ്പെടെ കെഎസ്ആർടിസിയുടെ 1270 വാഹനങ്ങൾക്കാണ് തുടർന്ന് രണ്ടു വർഷംകൂടി നിരത്തിലോടാനുള്ള അനുമതി ലഭിച്ചത്.

നിലവിൽ കെഎസ്ആർടിസിയുടെ 3500 ബസുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ 1117 ബസുകളായിരുന്നു നിരത്തിൽനിന്നു പിൻവലിക്കേണ്ടിയിരുന്നത്. മുമ്പ് ഗതാഗത സെക്രട്ടറിയുടെ ഒരു ഉത്തരവിലൂടെ കാലപ്പഴക്കം ചെന്ന ബസുകൾ 2024 ഫെബ്രുവരി വരെ സർവീസ് നടത്താൻ അനുവദിച്ചിരുന്നു. ആ കാലാവധിയും അവസാനിച്ചിരുന്നു. ഇപ്പോൾ രണ്ട് വർഷം കൂടി കാലാവധി നീട്ടിക്കിട്ടി.

സ്വകാര്യ ബസുകൾ നിരത്തിൽനിന്നും പിൻവലിക്കേണ്ട കാലാവധി 22 വർഷമാണ്. കെഎസ്ആർടിസിയുടെ ബസുകൾക്ക് 15 വർഷവും, കെഎസ്ആർടിസിയുടെ 1117 സർവീസ് ബസുകൾ 15 വർഷം കാലപ്പഴക്കമായി എന്ന കാരണത്താൽ നിരത്തിൽനിന്നും പിൻവലിക്കേണ്ട സാഹചര്യമായിരുന്നു. ഇത്രയും ബസുകൾ നിരത്തിൽനിന്നും ഒറ്റയടിക്ക് അപ്രത്യക്ഷമായാൽ പൊതുജനങ്ങൾക്കുണ്ടാകുന്ന യാത്രാക്ലേശം രൂക്ഷമായിരിക്കും.


ബസുകളുടെയും മറ്റ് വാഹനങ്ങളുടെയും രജിസ്ട്രേഷൻ നമ്പർ നിലനിർത്തി ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കുമ്പോൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (സിഎഫ്) പുതുക്കി നല്കുന്നതിനുമാണ് ഗതാഗത സെക്രട്ടറി ഡോ. കെ. വാസുകി ശനിയാഴ്ച ഉത്തരവിറക്കിയത്. 2026 സെപ്റ്റംബർ 30 വരെയാണ് പുതുക്കിയ കാലപരിധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.