കോടികളുടെ ചെലവിൽ എക്സൈസ് വകുപ്പ് നവീകരിക്കുന്നു
കോടികളുടെ ചെലവിൽ എക്സൈസ്  വകുപ്പ് നവീകരിക്കുന്നു
Monday, September 30, 2024 4:56 AM IST
സ്വന്തം ലേഖകൻ
കോഴിക്കോട്: സംസ്ഥാനത്തെ കൂടുതൽ എക്സൈസ് ഓഫീസുകളിൽ സിസി ടിവി കാമറകൾ സ്ഥാപിക്കാനും ഐടി, സൈബർ സെൽ ശക്തീകരണത്തിനും ചെക്ക് പോസ്റ്റുകളുടെ നവീകരണത്തിനും ധനകാര്യ വകുപ്പിന്‍റെ അനുമതി. എക്സൈസ് കമ്മീഷണർ നൽകിയ പ്രൊപ്പോസൽ പരിഗണിച്ച് 1.38 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനാണ് ഭരണാനുമതി.

ചെക്ക്പോസ്റ്റുകൾ നവീകരിക്കാൻ അരക്കോടിയും സിസി ടിവികൾ സ്ഥാപിക്കാൻ 41.24 ലക്ഷവും കാലപ്പഴക്കം ചെന്ന കംപ്യൂട്ടറുകൾ മാറ്റി സ്ഥാപിക്കാൻ 25 ലക്ഷം രൂപയുമാണ് ചെലവഴിക്കാൻ അനുമതി. മയക്കുമരുന്ന് ഉപഭോഗം തെളിയിക്കാനുള്ള കിറ്റുകൾ വാങ്ങുന്നതിന് 10 ലക്ഷം രൂപയും ഐടി, സൈബർ സെൽ വിഭാഗങ്ങളുടെ ശക്തീകരണത്തിന് 11.98 ലക്ഷം രൂപയും ചെലവഴിക്കും.

എക്സൈസ് വകുപ്പിലെ 226 ഫീൽഡ് ഓഫീസുകളിൽ നിലവിൽ 86 എണ്ണത്തിൽ സിസി ടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. രണ്ടാംഘട്ടമായി 66 ഓഫീസുകളിൽ ഒരു ഓഫീസിൽ നാലു കാമറകൾ എന്ന കണക്കിൽ സ്ഥാപിക്കാൻ ഒരു ഓഫീസിന് 41,24,000 രൂപ ചെലവഴിക്കാനാണ് അനുമതി. ഓഫീസിലും പരിസരത്തും സൂക്ഷിക്കുന്ന തൊണ്ടിമുതലുകളുടെ സുരക്ഷിതത്വത്തിനു പുറമേ, കൈക്കൂലിക്ക് ഒരു പരിധി വരെ തടയിടാനും സിസി ടിവി കാമറകൾ സഹായകരമാകുമെന്നാണ് കണക്കുകൂട്ടൽ.


ഉമനീർ പരിശോധനയിലൂടെ മയക്കുമരുന്നു ഉപയോഗം കണ്ടെത്താൻ സഹായകരമായ ഡ്രഗ് അബ്യൂസ് ഡിറ്റക്ഷൻ കിറ്റിന് 700 രൂപയാണ് വില. തിരുവനന്തപുരം ആറ്റുപറുറം, മലപ്പുറം വഴിക്കടവ് എന്നിവിടങ്ങളിലെ ചെക്ക്പോസ്റ്റുകളിൽ സ്ഥാപിച്ചിട്ടുള്ള കണ്ടെയ്നർ മൊഡ്യൂൾ മാറ്റി സ്ഥാപിക്കാനാണ് 50 ലക്ഷം. സർക്കാർ അംഗീകൃത ഏജൻസിയായ സിഡ്കോ കണ്ടെയ്നർ മൊഡ്യൂൾ മാറ്റി സ്ഥാപിക്കുന്നതിനു 24,01, 874 രൂപ നിരക്കിൽ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.