സിദ്ദിഖിന്‍റെ മകന്‍റെ സുഹൃത്തുക്കളെ അന്വേഷണസംഘം ചോദ്യംചെയ്തു
സിദ്ദിഖിന്‍റെ മകന്‍റെ സുഹൃത്തുക്കളെ  അന്വേഷണസംഘം ചോദ്യംചെയ്തു
Monday, September 30, 2024 5:15 AM IST
കൊച്ചി: ലൈംഗികാതിക്രമക്കേ സില്‍ ഒളിവില്‍ക്കഴിയുന്ന നടന്‍ സിദ്ദിഖിന്‍റെ മകന്‍റെ സുഹൃത്തുക്കളെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. എറണാകുളം സ്വദേശികളായ നാദിന്‍ ബക്കര്‍, പോള്‍ മാത്യു എന്നിവരെ താമസസ്ഥലമായ തൈക്കൂടത്തെയും മറൈന്‍ ഡ്രൈവിലെയും ഫ്ലാറ്റുകളില്‍നിന്ന് കസ്റ്റഡിയിലെടുത്ത് എറണാകുളത്തെ തീരദേശ പോലീസ് ആസ്ഥാനത്തെത്തിച്ചാണു ചോദ്യം ചെയ്തത്.

മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷം വീണ്ടും ഹാജരാകാനുള്ള നോട്ടീസ് നല്‍കിയാണ് ഇരുവരെയും വിട്ടയച്ചത്. സിദ്ദിഖിനെ ഒളിവില്‍ സഹായിച്ചെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും സിദ്ദിഖിന് സിം കാര്‍ഡുകളടക്കം എത്തിച്ചത് ഇവരാണെന്നും അന്വേഷണസംഘം വ്യക്തമാക്കി. ഇവരെ കാണാനില്ലെന്ന് അറിയിച്ച് കുടുംബങ്ങള്‍ രംഗത്തെത്തിയിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ചു സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ചെങ്കിലും പോലീസിന് ഇതേക്കുറിച്ച് അറിവില്ലെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. ഇതോടെയാണ് ഇരുവരെയും സിദ്ദിഖിന്‍റെ കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തതാണെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കിയത്.


സിദ്ദിഖിനെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രത്യേക അന്വേഷണസംഘം ശനിയാഴ്ച ആലുവയിലെ വീട്ടിലെത്തി സിദ്ദിഖിന്‍റെ മകന്‍ ഷഹീന്‍റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനുപുറമെ സിദ്ദിഖിന്‍റെ ആലുവയിലെയും കാക്കനാട്ടെയും വീട്ടില്‍ അന്വേഷണസംഘം പരിശോധന നടത്തി.

അന്വേഷണസംഘം ഭീഷണിപ്പെടുത്തുന്നുവെന്ന് സിദ്ദിഖിന്‍റെ മകന്‍

കൊച്ചി: സിദ്ദിഖ് എവിടെയെന്ന് അറിയാനായി തന്‍റെ സുഹൃത്തുക്കളെയടക്കം അന്വേഷണസംഘം ഭീഷണിപ്പെടുത്തുകയാണെന്ന് മകന്‍ ഷഹീന്‍.

സിദ്ദിഖ് എവിടെയാണു കഴിയുന്നതെന്നാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത തന്‍റെ സുഹൃത്തുക്കളോടു ചോദിച്ചത്. ബ്ലാക്ക് മെയില്‍ ചെയ്യുന്ന തരത്തിലാണ് അന്വേഷണസംഘത്തിന്‍റെ പ്രവര്‍ത്തനം. എന്നാല്‍, എവിടെയാണ് ഇപ്പോഴുള്ളതെന്ന് തനിക്കും അറിയില്ല. കേസുമായി ബന്ധപ്പെട്ട് അഭിഭാഷകരെ കണ്ടതു താനാണ്. എന്നാല്‍ അച്ഛന്‍ എവിടെയാണ് ഉള്ളതെന്നറിയില്ല. താനുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും ഷഹീന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.