‌യുവാവിനും ഭാര്യാസഹോദരിക്കും ബൈക്കപകടത്തില്‍ ദാരുണാന്ത്യം
‌യുവാവിനും ഭാര്യാസഹോദരിക്കും ബൈക്കപകടത്തില്‍ ദാരുണാന്ത്യം
Monday, September 30, 2024 4:56 AM IST
കൊച്ചി: മകളുടെ പേരിടല്‍ ചടങ്ങിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ക്ക് സാധനം വാങ്ങാന്‍ പോയ യുവാവിനും ഭാര്യാസഹോദരിക്കും ബൈക്കപകടത്തില്‍ ദാരുണാന്ത്യം. കാസര്‍ഗോഡ് തൃക്കരിപ്പുർ ഉദിനൂര്‍ സ്വദേശി സൂഫിയാന്‍ (22), എറണാകുളം കോയിത്തറ സ്വദേശിനി മീനാക്ഷി (20) എന്നിവരാണു മരിച്ചത്. ശനിയാഴ്ച അര്‍ധരാത്രി 12.15ന് കസ്തൂര്‍ബാ നഗറിലെ ജിസിഡിഎ കമ്യൂണിറ്റി ഹാളില്‍നിന്നു തേവര ജംഗ്ഷനിലേക്കു പോകുന്നതിനിടെ ലൂര്‍ദ് പള്ളിക്കു സമീപമായിരുന്നു അപകടം.

അമിതവേഗത്തിലെത്തിയ ബൈക്ക് ലൂര്‍ദ് പള്ളിക്കു സമീപത്തെ വളവിലെ പോസ്റ്റിലേക്ക് ഇടിച്ചുകയറിയശേഷം സമീപത്തു പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണു മരണകാരണം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്നലെ വൈകുന്നേരത്തോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുടര്‍ന്ന് കോയിത്തറയിലെ സൂഫിയാന്‍റെ ഭാര്യാവീട്ടില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വച്ചു.


സൂഫിയാന്‍റെ മൃതദേഹം തൃക്കരിപ്പൂരിലെ വീട്ടിലേക്ക് കൊണ്ടുപോയി. മീനാക്ഷിയുടെ സംസ്‌കാരം വൈകുന്നേരം അഞ്ചിന് രവിപുരം പൊതുശ്മശാനത്തില്‍ നടത്തി. കൊച്ചിയില്‍ ഒരു ജ്യൂസുകടയില്‍ ജ്യൂസ് മേക്കറായിരുന്നു സൂഫിയാന്‍. ഇവിടെവച്ചാണ് മീനാക്ഷിയുടെ സഹോദരി മാളവികയെ സൂഫിയാന്‍ പരിചയപ്പെടുന്നത്. ഒരുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. മാളവികയുടെ വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

ആഷിഖ്- സൈഫുനിസ ദമ്പതികളുടെ മകനാണു സൂഫിയാന്‍. സഹോദരന്‍ ഷിജാസ്. രാജു, ഉമ എന്നിവരാണ് മീനാക്ഷിയുടെ മാതാപിതാക്കള്‍. സംസ്ഥാന ഹോക്കിതാരമാണ് മീനാക്ഷി. കസ്തൂര്‍ബാ നഗറിലെ കമ്യൂണിറ്റി ഹാളില്‍ സുഫിയാന്‍റെ മകളുടെ പേരിടല്‍ ചടങ്ങ് ഇന്നലെ നടക്കാനിരിക്കേയായിരുന്നു അപകടം.

ഇതോടനുബന്ധിച്ച് ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഇവിടെ എത്തിയിരുന്നു. സാധനം വാങ്ങിയ ശേഷം ഉടന്‍ മടങ്ങിയെത്താമെന്നു പറഞ്ഞാണ് ഇരുവരും ബൈക്കില്‍ പോയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.