മതിലി‌ടിഞ്ഞുവീണ് വീടിനു നാശം
Sunday, July 14, 2024 8:07 AM IST
മട്ടന്നൂർ: കനത്ത മഴയിൽ കാഞ്ഞിലേരിയിൽ വീടിലേക്ക് മതിലിടിഞ്ഞ് വീണു. അപകട സമയത്ത് വീട്ടുമുറ്റത്ത് ആരുമില്ലാതിരുന്നതിനാലാണ് ദുരന്തം ഒഴിവായത്. കാഞ്ഞിലേരി മെട്ടയിലെ മംഗലാട്ട് നസീമയുടെ രണ്ടാൾ ഉയരമുള്ള മതിലാണ് സമീപത്തെ കെ.പി. ഷംസീറിന്‍റെ വീട്ടിലേക്ക് തകർന്നു വീണത്.

കോൺക്രീറ്റ് ഭീത്തി ഉൾപ്പെടെയുള്ള മതിൽ വീടിന്‍റെ സൺഷേഡിൽ വീഴുകയും തുടർന്ന് കല്ലും മണ്ണും ഭിത്തിയിലേക്ക് പതിക്കുകയുമായിരുന്നു. വീടിന്‍റെ ഒരുവശത്തെ ജനലുകൾ തകർന്നു. കാർ പോർച്ചിന്‍റെ കോൺക്രീറ്റ് തൂണുകളും പർഗോളകളും തകർന്നിട്ടുണ്ട്. ഷീറ്റിട്ട മേൽക്കൂരയുടെ ഒരു ഭാഗവും തകർന്നിട്ടുണ്ട്.

മതിലിന്‍റെ ശേഷിച്ച ഭാഗവും ഇതിന് സമീപം ഏത് സമയവും തകർന്നേക്കാമെന്ന നിലയിലുള്ള കെട്ടിടവും അപകടഭീഷണി ഉയർത്തുകയാണ്. മതിൽ തകർന്ന് വീണതിനൊപ്പം വൈദ്യുത തൂണും പൊട്ടിയതിനെ തുടർന്ന് ഈ മേഖലയിൽ വൈദ്യുത ബന്ധവും തകരാറിലായി. ഇരു വീട്ടുകാർക്കും ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്.