പത്തനംതിട്ട: കോവിഡ് ബാധിതയായ പെൺകുട്ടിയെ ട്രീറ്റ്മെന്‍റ് സെന്‍ററിലേക്കുള്ള യാത്രാമധ്യേ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവർ കുറ്റക്കാരനെന്ന് കോടതി. കായംകുളം കീരിക്കാട് സൗത്ത് പനയ്ക്കച്ചിറയില്‍ നൗഫലാണ് (29) കുറ്റക്കാരനെന്ന് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തിയത്. ശിക്ഷ ഇന്നു വിധിക്കും.

ഐപിസി 366, 376, 354 എന്നീ വകുപ്പുകൾ പ്രകാരവും പട്ടികജാതി പീഡന നിരോധന നിയമം 5 എ വകുപ്പുപ്രകാരവുമാണ് ഇയാൾ കുറ്റം ചെയ്തതായി കോടതി വ്യക്തമാക്കിയിട്ടുള്ളത്. പ്രതിക്കു ജീവപര്യന്തം തടവ് നൽകണമെന്ന് പ്രോസിക്യൂട്ടർ ടി. ഹരികൃഷ്ണൻ വാദിച്ചു.

2020 സെപ്റ്റംബര്‍ അഞ്ചിനാണ് സംഭവം ഉണ്ടായത്. പന്തളം സ്വദേശിയായ യുവതിയെ അടൂരിലെ ആശുപത്രിയില്‍നിന്നും പന്തളം അര്‍ച്ചന ആശുപത്രിയിലെ കോവിഡ് സെന്‍ററിലേക്ക് കൊണ്ടുപോകുന്നതിനിടെ ആറന്മുള വിമാനത്താവള പദ്ധതിപ്രദേശത്ത് കൊണ്ടുപോയി ആംബുലന്‍സില്‍ വച്ച് ക്രൂരമായി പീഡിപ്പിച്ചെന്നാണ് കേസ്. പീഡന വിവരം പെണ്‍കുട്ടി ആരോടും പറയില്ലെന്നാണ് നൗഫൽ കരുതിയത്.


പെണ്‍കുട്ടി പറയുന്നത് മുഴുവന്‍ കളവാണെന്നും കുട്ടിക്ക് മാനസികനില ശരിയല്ലെന്നുമായിരുന്നു ഇയാൾ ആദ്യം പോലീസിനോടു പറഞ്ഞത്. എന്നാൽ ഫോണിൽ വിളിച്ച് പോലീസ് പെൺകുട്ടിയുടെ മൊഴി എടുത്തപ്പോൾ ഞെട്ടിക്കുന്ന വിവരമായിരുന്നു ലഭിച്ചത്.

പീഡനത്തിന് ശേഷം നൗഫൽ മാപ്പ് പറഞ്ഞെന്നും അതിന്‍റെ ശബ്ദരേഖ തന്‍റെ ഫോണിലുണ്ടെന്നും പെൺകുട്ടി വെളിപ്പെടുത്തി. ഇയാൾ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.