തിരുവനന്തപുരം: ഏപ്രിലിലും സംസ്ഥാനത്തെ വൈദ്യുതി ഉപയോക്താക്കളിൽ നിന്ന് യൂണിറ്റിന് ഏഴു പൈസ വീതം സർചാർജ് ഈടാക്കാൻ കെഎസ്ഇബി.

ഫെബ്രുവരിയിൽ വൈദ്യുതി വിതരണത്തിൽ 14.83 കോടിയുടെ അധിക ബാധ്യതയുണ്ടായ സാഹചര്യത്തിലാണ് ഏപ്രിലിൽ ഏഴു പൈസ വീതം സർചാർജ് ഈടാക്കാൻ തീരുമാനിച്ചത്.