കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ. ബാബു എംഎല്‍എയ്‌ക്കെതിരേ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചി പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

വിജിലന്‍സ് കേസിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇഡി അന്വേഷണം. 25.82 ലക്ഷം രൂപയുടെ സ്വത്ത് ഇഡി നേരത്തേ കണ്ടുകെട്ടിയിരുന്നു.

2007 ജൂലൈ ഒന്നുമുതല്‍ 2016 ജനുവരി 25 വരെയുള്ള കാലഘട്ടത്തില്‍ കെ. ബാബു വരുമാനത്തില്‍ കവിഞ്ഞ 25.82 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന വിജിലന്‍സ് കേസിനെത്തുടര്‍ന്നാണ് ഇഡിയും നിയമനടപടി തുടങ്ങിയത്.


2016 ഓഗസ്റ്റ് 31നാണ് വിജിലന്‍സ് ബാബുവിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. കേസില്‍ 2020 ജനുവരി 22നാണ് ഇഡി കെ. ബാബുവിന്‍റെ മൊഴി രേഖപ്പെടുത്തിയത്.