കൊച്ചി: മുനമ്പം വിഷയത്തിൽ സർക്കാർ നിയോഗിച്ച കമ്മീഷനെ ഹൈക്കോടതി നിരാകരിച്ച പശ്ചാത്തലത്തിൽ 1995ലെ വഖഫ് നിയമത്തിലെ അപകടകരമായ വ്യവസ്ഥകൾ മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യണമെന്ന് കെആർഎൽസിസി ആവശ്യപ്പെട്ടു.

ഏതൊരു ഭൂമിയും ഏകപക്ഷീയമായി ഏറ്റെടുക്കാനുള്ള വഖഫ് ബോർഡിന്‍റെ അമിതാധികാരവും സിവിൽ കോടതികളിൽ ചോദ്യം ചെയ്യാനാകില്ല എന്ന വഖഫ് ട്രൈബ്യൂണലിന്‍റെ വിധിയുടെ അന്തിമസ്വഭാവവും ഭേദഗതി ചെയ്യണം. ഈ ഭേദഗതികൾക്ക് മുൻകാല പ്രാബല്യം വ്യവസ്ഥ ചെയ്യുന്നില്ലെങ്കിൽ മുനമ്പം പ്രശ്നപരിഹാരം അസാധ്യമാക്കും.


മുനമ്പം കമ്മീഷന്‍റെ നിയമസാധുത നിരാകരിച്ച ഹൈക്കോടതി, ഈ പ്രശ്നത്തിൽ ഇടപെടാനുള്ള സർക്കാരിന്‍റെ അധികാരത്തെ അംഗീകരിക്കുന്നുണ്ട്. പ്രത്യേക ജുഡീഷൽ കമ്മീഷന്‍റെ ഇടപെടൽ ഇല്ലാതെതന്നെ പ്രശ്നം പരിഹരിക്കാൻ സർക്കാരിനുള്ള അധികാരമുപയോഗിച്ച് പ്രശ്നപരിഹാരത്തിനായി ആർജവത്തോടെ ഇടപെടണം.

ഈ വിഷയത്തിൽ രാഷ്‌ട്രീയപാർട്ടികൾ അവസരവാദവും രാഷ്‌ട്രീയമുതലെടുപ്പും ഉപേക്ഷിച്ച് നിലപാടെടുക്കണമെന്നും കെആർഎൽസിസി ആവശ്യപ്പെട്ടു.