രാമവർമപുരം: സേവനമാണു പ്രധാനമെന്നും അധികാരത്തിന്‍റെ ശേഷി കാണിക്കലോ സാധാരണക്കാരെ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കലോ അല്ല പോലീസിന്‍റെ കടമയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാമവര്‍മപുരം കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയായ സബ് ഇന്‍സ്‌പെക്ടര്‍മാരുടെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

പോലീസ് സേനയിലെ കൂട്ടായ്മ ശക്തിപ്പെടുത്തണം. അത്യപൂർവം സേനാംഗങ്ങൾ തെറ്റായ രീതിയിൽ പെരുമാറുന്ന സ്ഥിതിയുണ്ട്. സമൂഹത്തില്‍ ക്രിമിനല്‍ സ്വഭാവമുള്ളവരുമായി ചങ്ങാത്തംകൂടലോ അത്തരത്തിലുള്ളവരുമായി ബന്ധമുണ്ടെന്ന പ്രതീതി സൃഷ്ടിക്കലോ പോലീസ് സേനയ്ക്കു ചേര്‍ന്നതല്ല.


അനാശാസ്യ വ്യക്തികളുമായി ബന്ധംസ്ഥാപിക്കാന്‍ ഇടവരരുത്. വലിയതോതിൽ ലഹരിമാഫിയ നാടിനെ പിടികൂടാൻ ശ്രമിക്കുന്നു. ഇതിൽ ഫലപ്രദമായ ഇടപെടലാണു പോലീസും എക്സൈസും നടത്തിക്കൊണ്ടിരിക്കുനത്. സിന്തറ്റിക് ലഹരികള്‍ മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നു. പ്രായപൂർത്തിയാകാത്തവരിലേക്കു ലഹരിമാഫിയ കേന്ദ്രീകരിക്കുന്നു. ലഹരിക്കെതിരായ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡിജിപി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹെബ്, പോലീസ് അക്കാദമി ഡയറക്ടര്‍ സേതുരാമന്‍, തൃശൂര്‍ റേഞ്ച് ഐജി ഹരിശങ്കര്‍, മേയര്‍ എം.കെ. വര്‍ഗീസ്, പി. ബാലചന്ദ്രന്‍ എംഎൽഎ തുടങ്ങിയവര്‍ പങ്കെടുത്തു.