കൊച്ചി: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിൽ പുനരധിവാസം തടസപ്പെടരുതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്.

ബാങ്ക് ഗാരന്‍റി നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തു ഹാരിസണ്‍സ് നല്‍കിയ അപ്പീലിലാണു നിര്‍ദേശം. ഭൂമി ഏറ്റെടുക്കുന്ന നടപടി സ്റ്റേ ചെയ്യാൻ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു.

ഏറ്റെടുക്കുന്ന ഭൂമിക്ക് പണം നല്‍കണമെന്ന ഹാരിസണ്‍സ് വാദം കോടതി അംഗീകരിച്ചില്ല. സര്‍ക്കാരിന്‍റെ പണം സ്വകാര്യവ്യക്തിക്കു നല്‍കിയാല്‍ തിരിച്ചുപിടിക്കാന്‍ പ്രയാസമാകുമെന്നും ഭൂമിയില്‍ സിവില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാലാണു ബാങ്ക് ഗാരന്‍റിക്കുള്ള നിര്‍ദേശമെന്നും കോടതി വ്യക്തമാക്കി.


പുനരധിവാസ വിഷയത്തില്‍ പൊതുതാത്പര്യം സംരക്ഷിക്കപ്പെടണമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഹാരിസണ്‍സിന്‍റെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു.

അപ്പീലിലെ നിയമപ്രശ്‌നത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വാദം കേള്‍ക്കും.