പൊതുവിദ്യാഭ്യാസ വകുപ്പില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ മുഴുവന്‍ തീര്‍പ്പാക്കും
പൊതുവിദ്യാഭ്യാസ വകുപ്പില്‍ കെട്ടിക്കിടക്കുന്ന  ഫയലുകള്‍ മുഴുവന്‍  തീര്‍പ്പാക്കും
Saturday, July 27, 2024 5:41 AM IST
കൊച്ചി: ഫയലുകള്‍ വച്ചുതാമസിപ്പിക്കുന്നത് ചില ഉദ്യോഗസ്ഥരുടെ പതിവാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഇതൊരു രോഗലക്ഷണമായി വേണം കാണാന്‍. ഇതിനുള്ള ചികിത്സ കൂട്ടായി നല്‍കുന്നതിനാണ് എല്ലാവരെയും ചേര്‍ത്ത് അദാലത്ത് സംഘടിപ്പിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ മുഴുവന്‍ തീര്‍പ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ മധ്യമേഖല അദാലത്ത് എറണാകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോടതിയുടെ പരിഗണനയിലുള്ള ഫയലുകള്‍ ഒഴികെയുള്ള മുഴുവന്‍ ഫയലുകളും തീര്‍പ്പാക്കാനാണു ശ്രമം. ഒരു വര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന അധ്യാപകരുടേതടക്കം നിരവധി പ്രശ്‌നങ്ങളുണ്ട്. ഈ അദാലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത ഫയലുകള്‍ തീര്‍പ്പാക്കാന്‍ തിരുവനന്തപുരത്ത് സംസ്ഥാനതല അദാലത്തും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി പി. രാജീവും അദാലത്തില്‍ പങ്കെടുത്തു.

ഇരിങ്ങാലക്കുട രൂപത വിദ്യാഭ്യാസ ഏജന്‍സിക്കു കീഴില്‍ കഴിഞ്ഞ 2012 മുതല്‍ നിയമന അംഗീകാരം ലഭിക്കാതെ ജോലി ചെയ്തു വന്നിരുന്ന 105 യുപി സ്‌കൂള്‍ ടീച്ചര്‍മാരുടെ നിയമനം അംഗീകരിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് മന്ത്രി പി. രാജീവിന്‍റെ സാന്നിധ്യത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി കോര്‍പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരുമ്പന് കൈമാറി. 2012 ലെ ഒരു നിയമനം അംഗീകരിക്കപ്പെടാതെ വന്നതിനെത്തുടര്‍ന്നാണ് അതിനുശേഷം നടത്തിയ നിയമനങ്ങള്‍ അംഗീകരിക്കാന്‍ കഴിയാതിരുന്നത്.


സര്‍ക്കാര്‍ ഏറ്റെടുത്ത എയ്ഡഡ് സ്‌കൂളുകളുടെ ഏറ്റെടുക്കല്‍ ഉത്തരവും വര്‍ഷങ്ങളായി നിയമന ഉത്തരവ് ലഭിക്കാതിരുന്ന ജീവനക്കാരുടെ നിയമന ഉത്തരവുകളും മന്ത്രി വേദിയില്‍ കൈമാറി. എംഎല്‍എമാരായ ടി.ജെ. വിനോദ്, പി.വി. ശ്രീനിജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് മൂത്തേടന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്‌ടര്‍ എസ്. ഷാനവാസ് തുടങ്ങിയവരും പങ്കെടുത്തു. വിദ്യാഭ്യാസ ഓഫീസുകൾ മൂന്ന് മേഖലകളായി തിരിച്ചാണ് ഫയൽ അദാലത്ത് നടത്തുന്നത്. കൊല്ലം മേഖല അദാലത്ത് ഓഗസ്റ്റ് അഞ്ചിനും കോഴിക്കോട് മേഖല അദാലത്ത് ഓഗസ്റ്റ് 17നും നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.