മാക്ട ലെജന്‍ഡ് ഓണര്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിച്ചു
മാക്ട ലെജന്‍ഡ് ഓണര്‍ പുരസ്‌കാരം  ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിച്ചു
Sunday, September 8, 2024 1:42 AM IST
കൊച്ചി: മലയാളം സിനി ടെക്‌നീഷ്യന്‍ അസോസിയേഷന്‍റെ മാക്ട ലെജന്‍ഡ് ഓണര്‍ പുരസ്‌കാരം ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക് സംവിധായകന്‍ ജോഷി സമ്മാനിച്ചു. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.

മാക്ടയുടെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ച് എറണാകുളം ടൗണ്‍ഹാളില്‍ നടന്ന ചടങ്ങിലാണു പുരസ്‌കാരം സമ്മാനിച്ചത്. രാവിലെ സംവിധായകന്‍ ജോഷി പതാക ഉയര്‍ത്തി. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന്‍, നടനും സംവിധായകനുമായ ലാല്‍, മാക്ട ചെയര്‍മാന്‍ മെക്കാര്‍ട്ടിന്‍, ജനറല്‍ സെക്രട്ടറി എം. പത്മകുമാര്‍, സത്യന്‍ അന്തിക്കാട്, ജോസ് തോമസ് എന്നിവര്‍ പങ്കെടുത്തു.


‘മാറുന്ന ചലച്ചിത്ര ആസ്വാദനം’ എന്ന വിഷയത്തില്‍ നടന്ന സിമ്പോസിയത്തില്‍ തിരക്കഥാകൃത്തുക്കളായ സഞ്ജയ് ബോബി, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ബിപിന്‍ ജോര്‍ജ്, സോഹന്‍ സീനുലാല്‍, ചാവറ കള്‍ച്ചറല്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ്, സന്തോഷ് വര്‍മ, ഭാഗ്യലക്ഷ്മി, അപര്‍ണ ബാലമുരളി, കൈലാഷ്, രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. പ്രഫ. അജു കെ. നാരായണന്‍ മോഡറേറ്ററായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.