കടലാമകൾക്ക് രക്ഷപ്പെടാന്‍ ടെഡ് : സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നു ബോട്ടുടമകള്‍
കടലാമകൾക്ക് രക്ഷപ്പെടാന്‍ ടെഡ് : സാമ്പത്തിക പ്രതിസന്ധി  സൃഷ്ടിക്കുമെന്നു ബോട്ടുടമകള്‍
Saturday, July 27, 2024 5:41 AM IST
സ്വന്തം ലേഖകന്‍
കോഴിക്കോട്: വിദേശരാജ്യങ്ങളിലേക്കു കടൽ ചെമ്മീൻ കയറ്റുമതി തുടരണമെങ്കിൽ മത്സ്യബന്ധന വലകളിൽ കടലാമകൾക്കു രക്ഷപ്പെടാനുള്ള ടെഡ്(ടർട്ടിൽ എക്സ്ക്ലൂഡർ ഡിവൈസ്) ഘടിപ്പിക്കണമെന്ന നിര്‍ദേശം കടുത്ത സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുമെന്നു ബോട്ടുടമകള്‍.

യന്ത്രവത്കൃത ബോട്ടിൽ വലിയ 11 വലകൾ ഉണ്ടാകും. ഇവയിൽ എല്ലാം കടലാമ സംരക്ഷണ ഉപകരണം ഘടിപ്പിക്കാൻ മൂന്നു ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്നു ബോട്ടുടമകൾ പറയുന്നു. ചെറിയ വള്ളങ്ങളില്‍ അഞ്ചു വലകളുണ്ടാകും. ഇവര്‍ക്ക് ഒന്നര ലക്ഷം രുപയെങ്കിലും ചെലവാകും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന മത്സ്യബന്ധന ബോട്ടുടമകളെ ഇത് കടുത്ത പ്രതിസന്ധിയിലേക്കു നയിക്കുമെന്നാണ് ഇവര്‍ പറയുന്നത്.

കടലാമ സംരക്ഷണത്തിന്‍റെ പേരിൽ ഇന്ത്യയിൽനിന്നുള്ള കടൽ ചെമ്മീൻ കയറ്റുമതി അഞ്ചു വര്‍ഷമായി അമേരിക്ക നിർത്തിവച്ചിരിക്കുകയാണ്. ഇതു വാണിജ്യ ചെമ്മീൻ കയറ്റുമതി വ്യവസായ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് കടലാമ സംരക്ഷണത്തിനു കേന്ദ്രസർക്കാർ നടപടി തുടങ്ങിയത്. കടൽ ചെമ്മീൻ കയറ്റുമതി പുനരാരംഭിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നിയമം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.


രാജ്യത്തുനിന്ന് 35 ശതമാനം ചെമ്മീനാണ് അമേരിക്ക വാങ്ങുന്നതെന്നു ബോട്ടുടമകൾ പറയുന്നു. ഇതിൽ 26 ശതമാനം ഫാമുകളിൽ ഉത്പാദിപ്പിക്കുന്നവയാണ്. ബാക്കി ഒമ്പത് ശതമാനത്തില്‍ ആറ് ശതമാനം മാത്രമാണ് യന്ത്രവത്കൃത ബോട്ടുകാർ എത്തിക്കുന്ന കടൽ ചെമ്മീനുള്ളത്. മൂന്നുശതമാനം പരമ്പരാഗത വള്ളക്കാർ കൊണ്ടുവരുന്നതാണ്. ഇതു ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്താതെ ബോട്ടുടമകൾക്കു വലിയ ബാധ്യത വരുത്തി വയ്ക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.