നീറ്റ്: ഒന്നാം റാങ്കിന്‍റെ തിളക്കത്തിൽ പാലാ ബ്രില്ല്യന്‍റ്
നീറ്റ്: ഒന്നാം റാങ്കിന്‍റെ തിളക്കത്തിൽ പാലാ ബ്രില്ല്യന്‍റ്
Saturday, July 27, 2024 5:41 AM IST
പാലാ: ഓൾ ഇന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ശ്രീനന്ദ് ഷർമിൽ 720ൽ 720 മാർക്കും നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ പാലാ ബ്രില്ല്യന്‍റ് സ്റ്റഡിസെന്‍ററിനും അഭിമാനം. മാന്നാനം കെഇ സ്കൂളിലെ പ്ലസ്ടുപഠനത്തോടൊപ്പം പാലാ ബ്രില്ല്യന്‍റിൽ എൻട്രൻസ് പരിശീലനം നേടിയാണ് ശ്രീനന്ദ് അഭിമാന വിജയം നേടിയത്.

കൂടാതെ 716 മാർക്കോടെ പദ്മനാഭ മേനോൻ ഓൾ ഇന്ത്യാ റാങ്ക് 21 കരസ്ഥമാക്കി. ബംഗളൂരുവിൽ താമസമാക്കിയ എൻജിനിയറിംഗ് ദന്പതികളായ വി. സന്തോഷിന്‍റെയും ജി. പാർവതിയുടെയും മകനാണ്. പ്ലസ്ടു പഠനത്തിനുശേഷം ഒരുവർഷമായി ബ്രില്ല്യന്‍റിൽ എൻട്രൻസ് പരിശീലനം നേടിവരികയാണ്.

49-ാം റാങ്ക് നേടിയ ദേവദർശൻ ആർ. നായർ പാലാ ചാവറ സ്കൂളിൽ പ്ലസ്ടുപഠനത്തോടൊപ്പം ബ്രില്ല്യന്‍റിലായിരുന്നു നീറ്റ് പരിശീലനം. തൃശൂർ കൊരട്ടി സ്വദേശികളായ ഡോ. എസ്. രാജേഷിന്‍റെയും ഡോ. ദീപാ കൃഷ്ണന്‍റെയും മകനാണ്.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ നാലാം വർഷ എംബിബിഎസ് വിദ്യാർഥിനിയായ സഹോദരി സംഗമിത്ര ബ്രില്ല്യന്‍റിലെ പൂർവവിദ്യാർഥിനിയാണ്.

73-ാം റാങ്ക് നേടിയ വി.ജെ. അഭിഷേക് പ്ലസ്ടു പഠനത്തിനുശേഷം ഒരുവർഷമായി ബ്രില്ല്യന്‍റിൽ എൻട്രൻസ് പരിശീലനം നടത്തിവരികയായിരുന്നു. 82-ാം റാങ്ക് നേടിയ അഭിനവ് സുനിൽ പ്രസാദ് കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പം പാലാ ബ്രില്ല്യന്‍റ് സ്റ്റഡിസെന്‍ററിൽ എൻട്രൻസ് പരിശീലനം നടത്തിവരികയായിരുന്നു.

ഇവർക്കു പുറമെ ബി. മഞ്ജിമ, നന്ദനാ ബിനോദ്, വി. ജെലീഷാ ബബ്നു, സനം കല്ലടി, ഏബൽ ബിജു, റന ഫാത്തിമ, എ.ജെ. ജോയ്ബിൻ, എബി ജോസ്, അഹിൽ ഇഷാൻ പൊയിൽ, ജി.എസ്. ദേവിക, സി.എം. മുഹമ്മദ് സാഹിൽ എന്നിവർ 710 മാർക്കിനു മുകളിൽ നേടി മികച്ച വിജയം കരസ്ഥമാക്കി.

ബ്രില്ല്യന്‍റ് സ്റ്റഡിസെന്‍ററിലെ 16 വിദ്യാർഥികളാണ് 710 മാർക്കിനു മുകളിൽ നേടിയത്. 112 പേർക്ക് 700നു മുകളിൽ മാർക്കു നേടാൻ സാധിച്ചു. 690 മാർക്കിനു മുകളിൽ 308 പേരും 650 മാർക്കിനുമുകളിൽ രണ്ടായിരത്തോളം പേരുമുണ്ട്. ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ബ്രില്ല്യന്‍റ് ഡയറക്ടർമാരും അധ്യാപകരും ചേർന്ന് അഭിനന്ദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.