റെയില്‍വേയുടെ കത്ത് നിയമവിരുദ്ധമെന്ന് മേയേഴ്സ് കൗണ്‍സില്‍
റെയില്‍വേയുടെ കത്ത് നിയമവിരുദ്ധമെന്ന് മേയേഴ്സ് കൗണ്‍സില്‍
Friday, July 26, 2024 3:14 AM IST
കണ്ണൂർ: റെയില്‍വേ കള്‍വര്‍ട്ടുകള്‍ക്കു കീഴിലുള്ള സ്ഥലങ്ങള്‍ വൃത്തിയാക്കാനുള്ള ഉത്തരവാദിത്വം റെയില്‍വേക്കാണെന്നു കേരള ഹൈക്കോടതിതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ മേയര്‍മാര്‍ക്ക് അയച്ച കത്ത് നിയമവിരുദ്ധമാണെന്നും കേരള മേയേഴ്സ് കൗണ്‍സില്‍ യോഗം.

കണ്ണൂര്‍ ബ്രോഡ് ബീന്‍ ഹോട്ടലില്‍ പ്രസിഡന്‍റ് എം. അനില്‍കുമാറിന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് റെയിൽവേയ്ക്കെതിരേയുള്ള അഭിപ്രായമുയർന്നത്.


സാധാരണ തോടുകള്‍ വൃത്തിയാക്കുന്നതുപോലെ റെയില്‍വേ കള്‍വര്‍ട്ടുകള്‍ വൃത്തിയാക്കാന്‍ കഴിയില്ല. ഇത് സുരക്ഷാ പ്രശ്നംകൂടിയാണ്. കള്‍വര്‍ട്ടുകളില്‍ യന്ത്രസാമഗ്രികള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.

കോഴിക്കോട് മേയര്‍ ബീന ഫിലിപ്, തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്, കണ്ണൂര്‍ മേയര്‍ മുസ്‌‌ലിഹ് മഠത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.