കാഞ്ഞിരവേലിയിൽ ദിവസങ്ങളായി ചുറ്റിത്തിരിഞ്ഞ് കാട്ടുകൊന്പൻ
Tuesday, March 5, 2024 2:31 AM IST
കോതമംഗലം: കാഞ്ഞിരവേലിയിൽ ഇന്ദിരയെ കൊലപ്പെടുത്തിയ കാട്ടുകൊമ്പന്‍ ഏതാനും ദിവസങ്ങളായി പ്രദേശത്തു ചുറ്റിത്തിരിഞ്ഞു നടന്നിരുന്നതായി നാട്ടുകാർ. കൃഷിയിടങ്ങളിലും പുരയിടങ്ങളിലുമെല്ലാം രാപകല്‍ വ്യത്യാസമില്ലാതെ ആന എത്തിയിരുന്നു.

പല മാർഗങ്ങളുപയോഗിച്ച് ആനയെ നാട്ടുകാര്‍ തുരത്തുകയായിരുന്നു. ഒറ്റയാന്‍ ജനവാസമേഖലയില്‍ തമ്പടിച്ചിരിക്കുന്ന വിവരം വനപാലകരെ അറിയിച്ചിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വനപാലകര്‍ പ്രദേശത്തേക്ക് തിരിഞ്ഞുനോക്കാന്‍പോലും തയാറായില്ല. ഈ അനാസ്ഥയുടെ ഇരയാണ് ഇന്ദിരയെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.


വനത്തിനും പെരിയാറിനും ഇടയിലാണ് കാഞ്ഞിരവേലി ഗ്രാമം. ഏറെക്കാലമായി ആന ശല്യം നേരിടുന്നുണ്ട്. കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. പകല്‍ പോലും വീടിന് പുറത്തിറങ്ങാനോ റോഡിലൂടെ സഞ്ചരിക്കാനോ കഴിയാത്ത അവസ്ഥയാണിവിടെ.

വനാതിര്‍ത്തികളിലുണ്ടായിരുന്ന ഫെന്‍സിംഗ് ആനകളെ തടഞ്ഞുനിർത്താന്‍ പര്യാപ്തമായില്ല. മറ്റ് പ്രതിരോധ സംവിധാനങ്ങള്‍ വേണമെന്ന ആവശ്യം നടപ്പാക്കിയിട്ടുമില്ലെന്നും നാട്ടുകാർ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.