ഒന്നാം പ്രതിയായ ഷൈജുവിന്റെ വീടിന് സമീപം ഗിരീഷിനെ എത്തിച്ചാണ് ആക്രമണം നടത്തിയത്. ഗിരീഷിനെ സംഭവ സ്ഥലത്തെത്തിച്ച് ഇബ്രാഹിം മടങ്ങിയ ശേഷം ഷൈജു ഗിരീഷിന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയും കന്പിവടി ഉപയോഗിച്ച് തലയിൽ അടിക്കുകയുമായിരുന്നു.
ആക്രമണത്തിൽ ഗിരീഷിന്റെ കാഴ്ചശക്തി പൂർണമായും നഷ്ടപ്പെട്ടു. ആസിഡ് ആക്രമണത്തിനും നരഹത്യാശ്രമത്തിനുമാണ് പ്രതികൾക്കതിരേ കേസ് രജിസ്റ്റർ ചെയ്തത്.