എന്‍ജിനിയറിംഗ് പ്രവേശന നടപടികൾ മന്ദഗതിയില്‍
എന്‍ജിനിയറിംഗ് പ്രവേശന നടപടികൾ  മന്ദഗതിയില്‍
Monday, July 29, 2024 1:51 AM IST
തോമസ് വര്‍ഗീസ്
തിരുവനന്തപുരം: എന്‍ജിനിയറിംഗ് കോളജുകളില്‍ പുതിയ അധ്യയനവര്‍ഷ ക്ലാസുകള്‍ ആരംഭിക്കാനുള്ള സമയം അടുത്തിട്ടും സംസ്ഥാനത്തെ ചില സ്വാശ്രയ എന്‍ജിനിയറിംഗ് കോളജുകളുമായി കരാര്‍ ഒപ്പുവയ്ക്കല്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ സര്‍ക്കാര്‍. ഇതോടെ എന്‍ജിനിയറിംഗ് പ്രവേശന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും, റാങ്ക് പട്ടികയില്‍ നിന്നുള്ള അലോട്ട്മെന്‍റും തുടര്‍ നടപടികളും വൈകുകയാണ്.

സ്വാശ്രയ മേഖലയില്‍ കാത്തലിക് എന്‍ജിനിയറിംഗ് കോളജ് മാനേജ്മെന്‍റ് അസോസിയേഷനുമായാണ് സര്‍ക്കാര്‍ ഇതിനോടകം കരാറിലായിട്ടുള്ളത്. അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിക്ക് കാത്തലിക് മാനേജ്മെന്‍റ് അസോസിയേഷൻ പ്രോസ്പെക്‌ടസും കൃത്യമായി നൽകി. സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനിയറിംഗ് കോളജുകളില്‍ ഭൂരിപക്ഷവും അംഗങ്ങളായിട്ടുള്ള മാനേജ്മെന്‍റ് അസോസിയേഷനുമായി ഇതുവരെ കരാര്‍ ആയിട്ടില്ല. ഇവരുടെ കീഴില്‍ 85 ൽ അധികം സ്വാശ്രയ എന്‍ജിനിയറിംഗ് കോളജുകളാണുള്ളത്. കോളജുകളുമായി സര്‍ക്കാര്‍ ഫീസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള കരാര്‍ ഒപ്പുവച്ചാൽ മാത്രമേ അതനുസരിച്ച് പ്രവേശന പരീക്ഷാ കമ്മീഷണറുടെ റാങ്ക് പട്ടികയില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് അലോട്ട്മെന്‍റ് നല്കാന്‍ കഴിയുകയുള്ളൂ.

സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുള്ള മെല്ലെപ്പോക്കും അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിയുടെ വികലനയവും പിടിവാശിയുമാണ് കരാര്‍ ഒപ്പുവയ്ക്കല്‍ വൈകുന്നതിനു കാരണമെന്ന ആക്ഷേപം ശക്തമാണ്.

മുന്‍ കാലങ്ങളില്‍ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യുക്കേഷന്‍‌(എഐസിടിഇ) നിര്‍ദേശങ്ങള്‍ പ്രകാരം തുടര്‍നടപടി വേഗത്തിലാക്കാന്‍ കഴിയുമായിരുന്നു. എന്നാൽ,‍ ഈ അധ്യയനവര്‍ഷം മുതല്‍ ഓരോ കോളജുകള്‍ക്കും കോഴ്സുകൾ സംബന്ധിച്ച് സര്‍വകലാശാലയുടെ നോ ഒബ്ജക്‌ഷ ന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ളവയും അഡ്മിഷന്‍ സൂപ്പര്‍ വൈസറി കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കിയാല്‍ മാത്രമേ കമ്മിറ്റി തുടര്‍നടപടി കൈക്കൊള്ളുകയുള്ളൂ.

എന്നാൽ,‍ സര്‍വകലാശാലാ അധികൃതര്‍ കോളജ് സന്ദര്‍ശനം ഉള്‍പ്പെടെ നടപടിക്രമങ്ങൾ വൈകിയപ്പോൾ തുടര്‍നടപടികളും വൈകുന്ന സ്ഥിതിയുണ്ടായി. ഇതിനിടെ എന്‍ജിനിയറിംഗ് പ്രവേശന നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരുമായി ഇനിയും കരാര്‍ ഒപ്പുവയ്ക്കാത്ത സ്വാശ്രയ എന്‍ജിനിയറിംഗ് കോളജുകള്‍ അടിയന്തരമായി കരാര്‍ ഒപ്പുവയ്ക്കണമെന്നാവശ്യപ്പെട്ട് കേരള സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍ 25ന് കോളജുകള്‍ക്ക് കത്തയച്ചു.

ഇന്ന് കേരള സെല്‍ഫ് ഫിനാന്‍സിംഗ് എന്‍ജിനിയറിംഗ് കോളജ് മാനേജ്മെന്‍റ് അസോസിയേഷനുമായി സര്‍ക്കാര്‍ കരാറില്‍ ഒപ്പുവയ്ക്കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി കരീം ദീപികയോട് പറഞ്ഞു. രാജ്യത്ത് സെപ്റ്റംബര്‍ 15നുള്ളില്‍ എന്‍ജിനിയറിംഗ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് എഐസിടിഇ നിര്‍ദേശം. മൂന്നു അലോട്ട്മെന്‍റുകള്‍ ഇതിനുള്ളില്‍ നടത്തുകയും ഒഴിവു വരുന്ന സീറ്റുകളില്‍ സ്പോട്ട് അഡ്മിഷന്‍ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങളും ലാപ്സ്ഡ് സീറ്റുകളിൽ എഐസിടിഇ മാനദണ്ഡമനുസരിച്ച് പ്രവേശനം സാധ്യമാകാവുന്ന പുതിയ ഉത്തരവിറക്കുകയും ചെയ്യേണ്ടത് ഈ കാലയളവിനുള്ളിലാണ്.

സംസ്ഥാനത്ത് എന്‍ജിനിയറിംഗ് പ്രവേശനത്തിനായുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച ശേഷം തുടര്‍നടപടികള്‍ മന്ദഗതിയിലായപ്പോൾ‍ കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പല ഡീംഡ് യൂണിവേഴ്സിറ്റികളിലും പ്രവേശന നടപടികൾ പൂര്‍ത്തിയാക്കി ക്ലാസുകൾ ആരംഭിച്ചു.
പ്രവേശന നടപടികള്‍ വൈകുന്നതു മൂലം സംസ്ഥാനത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ അന്യസംസ്ഥാനങ്ങളിലേക്കും ഐഐടി തുടങ്ങി കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ചേക്കേറുന്ന സംഭവം തുടര്‍ക്കഥയാവുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ കൂടുതല്‍ വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.