ശ്രീനന്ദിന് ഒന്നാം റാങ്ക് തന്നെ ; നീറ്റ് പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ ഏക മലയാളി
ശ്രീനന്ദിന് ഒന്നാം റാങ്ക് തന്നെ ;      നീറ്റ് പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ ഏക മലയാളി
Saturday, July 27, 2024 5:55 AM IST
സ്വന്തം ലേഖിക
കണ്ണൂർ: “വിവാദങ്ങൾ ഒരുപാട് ഉണ്ടായെങ്കിലും എനിക്ക് ആശങ്ക ഇല്ലായിരുന്നു. ഞാൻ എഴുതിയ ഉത്തരങ്ങളിൽ എനിക്ക് പൂർണ വിശ്വാസമുണ്ടായിരുന്നു. ഒന്നരമാസത്തോളം കാത്തിരുന്നു ഫലത്തിനായി. പുനഃപരീക്ഷ ഉണ്ടാകില്ലെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു. എങ്കിലും ഫലം വൈകിയപ്പോൾ ചെറിയ ആശങ്ക ഉണ്ടായി. ഇപ്പോൾ ഇരട്ടി സന്തോഷമായി.’’ നീറ്റ് പരീക്ഷയിൽ ഓൾ ഇന്ത്യാ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കണ്ണൂർ പൊടിക്കുണ്ട് സ്വദേശി ശ്രീനന്ദ് ഷർമിളിന്‍റെ വാക്കുകളാണിവ.

സുപ്രീംകോടതി വിധിപ്രകാരം ഇന്നലെ നീറ്റ് പരീക്ഷയുടെ റിസൾട്ട് വീണ്ടും പ്രസിദ്ധീകരിച്ചപ്പോൾ 720ൽ 720 മാർക്കും നേടി ഒന്നാം റാങ്ക് കരസ്ഥമാക്കിയ 17 പേരിൽ ഏക മലയാളിയാണ് ശ്രീനന്ദ്. മാന്നാനം കെഇ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയ ശ്രീനന്ദ് പാലാ ബ്രില്ല്യന്‍റ് സ്റ്റഡി സെന്‍ററിലാണ് എൻട്രൻസ് പരിശീലനം നടത്തിയത്.


ഡൽഹി എയിംസിൽ തുടർപഠനം നടത്താനാണ് ശ്രീനന്ദിന്‍റെ ആഗ്രഹം. കണ്ണൂർ ആസ്റ്റർ മിംസിലെ ഡോ. ഷർമിൾ ഗോപാലന്‍റെയും തലശേരി ഗവ. ആശുപത്രിയിലെ ഡോ. പി.ജി. പ്രിയയുടെയും മകനാണ്. പത്താംക്ലാസ് വിദ്യാർഥിനി ശ്രിതിക ഷർമിൾ സഹോദരിയാണ്.


ഒരു കോടി സമ്മാനവുമായി പാലാ ബ്രില്ല്യന്‍റ്

രാജ്യത്ത് ഒന്നാം സ്ഥാനം നേടിയ ശ്രീനന്ദിനെ അഭിനന്ദിക്കാൻ പാലാ ബ്രില്ല്യന്‍റ് സ്റ്റഡി സെന്‍റർ ഡയറക്ടർ ജോർജ് തോമസ് പൊ‌ടിക്കുണ്ടിലെ വീട്ടിലേക്ക് ഓടിയെത്തി. കൈവശം ഒരു കോടി രൂപയുടെ ചെക്കും കൈ നിറയെ സമ്മാനങ്ങളും ഉണ്ടായിരുന്നു. പൂമാലയും പൂച്ചെണ്ടും നൽകിയും കേക്ക് മുറിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ബ്രില്ല്യന്‍റിന്‍റെ സന്തോഷം അദ്ദേഹം പങ്കിട്ടു. കണ്ണൂർ ബ്രില്ല്യന്‍റ് സെന്‍റർ ഹെഡ് റോഷ്ന ബിജുവും ജീവനക്കാരും ശ്രീനന്ദിനെ അഭിനന്ദിക്കാൻ ഒപ്പമെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.