കളമശേരി: സംസ്ഥാന പാതയായ ഇടപ്പള്ളി-പുക്കാട്ടുപടി റൂട്ടിൽ വ്യാപകമായി കുഴികൾ രൂപപ്പെട്ടിട്ടും പൊതുമരാമത്ത് വകുപ്പ് നടപടിയെടുക്കാത്തതിൽ പ്രതിഷേധം. പൊതുമരാമത്ത് വകുപ്പിന്‍റെ അനാസ്ഥയ്ക്കെതിരേ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ കുഴിയടച്ചു പ്രതിഷേധിച്ചു.

മുണ്ടം പാലം മുതൽ തേവക്കൽ വരെയുള്ള ഭാഗങ്ങളിലാണ് കൂടുതൽ അപകടകരമായ കുഴികളുള്ളത്. എല്ലാ ദിവസവും രാത്രിയിൽ അടക്കം നിരവധി അപകടങ്ങളാണ് ഈ പ്രദേശത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഇരുചക്ര വാഹനയാത്രികരാണ് കൂടുതലായി ഇവിടെ അപകടത്തിൽപ്പെടുന്നത്. ജില്ലയിലെ ഏറ്റവും തിരക്കേറിയ പാതകൂടിയായ ഇവിടെ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഹോസ്പിറ്റലുകളും, ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്ന പ്രദേശം കൂടിയാണ്.

റോഡിൽ കുഴികൾ രൂപപ്പെട്ടതു മൂലം ഗതാഗത സടസമുണ്ടാകുന്നു. പരാതികൾ പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് മുസ്ലിം യൂത്ത് ലീഗ് കങ്ങരപ്പടി ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുഴി അടക്കൽ സമരം നടത്തിയത്.